Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 5:08 AM GMT Updated On
date_range 12 July 2018 5:08 AM GMTട്രെയിനില്‍ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: പ്രതികള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും
text_fieldsbookmark_border
തലശ്ശേരി: കുടുംബത്തോടൊപ്പം ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും. ബേപ്പൂര്‍ മാറാട് കൈതവളപ്പ് കോളനിയിലെ വേട്ടക്കരക്കണ്ടി ഹൗസില്‍ വി.കെ. സഗിനേഷ് (29), കാവുങ്കല്‍ ഹൗസില്‍ കെ. മുരുകേഷ് (32) എന്നിവരെയാണ് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം. 2013 ഏപ്രില്‍ 21ന് മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിെൻറ എസ് മൂന്ന് കോച്ചിലായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story