Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൗരത്വ ഭേദഗതി നിയമം:...

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം കത്തുന്നു

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം കത്തുന്നു
cancel
camera_alt???????? ????????? ???????????????????? ???.???.?????? ?????? ?????????????? ???????????? ???????????????? ????????????????????????? ??.???. ???????????? ????????????? ????????????

കണ്ണൂർ: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം ആളിപ്പടരുേമ്പാൾ കണ്ണൂരിലും പ്രതിഷേധപ്പെരുമഴ. തലശ്ശേരി, മട്ടന്നൂർ, തളിപ്പറമ്പ്, പഴയങ്ങാടി, ഇരിട്ടി, മാഹി തുടങ്ങി ജില്ലയിലെ വിവിധ ടൗണുകളിലും കവലകളിലും ജനങ്ങൾ തെരുവിലിറങ്ങി. കഴിഞ്ഞദിവസങ്ങളിലുണ്ടായ പ്രതിഷേധം നിലക്കാതെ തുടരുകയാണ്. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടികളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ ചേർന്ന പ്രതിഷേധകൂട്ടായ്മയിൽ ജനരോഷം അലയടിച്ചു. സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവയുടെ നേതൃത്വത്തിൽ ‘സമരത്തെരുവ്’ സംഘടിപ്പിച്ചു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽേവ സ്റ്റേഷനിലേക്ക് സ്റ്റുഡൻറ്സ് ഡിഫൻസ് മാർച്ച് നടത്തി. പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് െവൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ടൗണിൽ പ്രകടനം നടത്തി.

എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ
കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തിെൻറ മതനിരപേക്ഷ സ്വഭാവം തകർക്കുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച കൂട്ടായ്മ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, കെ.കെ. രാഗേഷ് എം.പി, സി.പി. മുരളി, യു. ബാബു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.

എസ്.എഫ്.െഎ മാർച്ച്
കണ്ണൂർ: എന്‍.ആര്‍.സി, പൗരത്വ ഭേദഗതി നിയമത്തിലെ ഭരണഘടനാവിരുദ്ധത എന്നിവ ഉയര്‍ത്തി ഡല്‍ഹിയിലെ ജാമിഅ മില്ലിയയിലും അലീഗഢിലും വിദ്യാര്‍ഥികള്‍ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസിെൻറയും സി.ആർ.പി.എഫിെൻറയും നരനായാട്ടില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ല കമ്മിറ്റി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സെൻറ് മൈക്കിള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ആരംഭിച്ച് കണ്ണൂര്‍ നഗരംചുറ്റിയെത്തിയ മാര്‍ച്ച് റെയില്‍വേ സ്‌റ്റേഷനില്‍ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നിതീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാര്‍ ഭരിച്ചരീതിയിലാണ് ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്നതെന്നും പൗരത്വപ്പട്ടികയല്ല ദാരിദ്ര്യ നിര്‍മാര്‍ജന പട്ടികയാണ് സര്‍ക്കാര്‍ തയാറാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സി.പി. ഷിജു, അഞ്ജലി സന്തോഷ്, പി. ജിതിന്‍, പി.എ. കിരണ്‍, ശിശിര എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

വെൽഫെയർ പാർട്ടി പ്രതിഷേധ റാലി
കണ്ണൂർ: പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. ജില്ല സെക്രട്ടറി ഷാഹിന ലത്തീഫ്, ജില്ല കമ്മിറ്റി അംഗങ്ങളായ സി.പി. റഹ്ന ടീച്ചർ, ത്രേസ്യാമ്മ മാളിയേക്കൽ, സലാം മാസ്റ്റർ, എൻ.എം. കോയ, എസ്.വി.പി. ജലീൽ, മൂസാൻ ഹാജി, സാദിക്ക്, ടി.കെ. ജംഷീറ, അർഷദ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ സംഗമത്തിൽ ജില്ല നേതാക്കളായ സി. മുഹമ്മദ് ഇംതിയാസ്, പള്ളിപ്രം പ്രസന്നൻ, മധു കക്കാട് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story