Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅംബേദ്കർ പാർക്കിലെ...

അംബേദ്കർ പാർക്കിലെ തടാകത്തിൽ മാലിന്യം: കൊതുകുശല്യത്തിൽ പൊറുതിമുട്ടി ജനം

text_fields
bookmark_border
അംബേദ്കർ പാർക്കിലെ തടാകത്തിൽ മാലിന്യം: കൊതുകുശല്യത്തിൽ പൊറുതിമുട്ടി ജനം
cancel
camera_alt????? ????? ???????? ????????? ????????? ???????? ???????????????????

പറവൂർ: നഗരസഭയുടെ അംബേദ്കർ പാർക്കിൽ കൃത്രിമമായി നിർമിച്ച തടാകത്തിൽ മാലിന്യം കുമിയുന്നു. ഇതിനോട് ചേർന്ന് വളർത്തിയ പുല്ല് കാടുപോലെ വളർന്നു തടാകത്തിലേക്കു ചാഞ്ഞതോടെ വെള്ളം മലിനമായി. പാർക്കിൽ സമയം ചെലവഴിക്കാൻ നിരവധി പേരാണ് ദിനംപ്രതി കുട്ടികളുമായി എത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് കൂടുതലാണ്. ചില ദിവസങ്ങളിൽ കലാപരിപാടികളുണ്ട്.

ആളുകൾ ഇരിക്കുന്ന പുല്‍ത്തകിടിക്കും കുട്ടികളുടെ കളിസ്ഥലത്തിനും അടുത്തുതന്നെയാണു തടാകം.മലിനജലം കെട്ടിക്കിടക്കുന്നതിനാൽ കൊതുക് ശല്യം രൂക്ഷമാണ്. കാട് മൂടിക്കിടക്കുന്ന പുല്ല് ഭംഗിയായി വെട്ടിനിർത്താനും തടാകത്തിലെ മലിനജലം നീക്കാനും നഗരസഭ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story