Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിക്ഷ കാലാവധി കഴിഞ്ഞ...

ശിക്ഷ കാലാവധി കഴിഞ്ഞ തടവുകാരെ മോചിപ്പിക്കും

text_fields
bookmark_border
Prisoner
cancel
Listen to this Article

തിരുവനന്തപുരം: അതീവ ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ടവരൊഴികെ ശിക്ഷ കാലാവധി കഴിഞ്ഞ തടവുകാരെ ജയിൽ മോചിതരാക്കാനുള്ള നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വർഷത്തെ ജയിൽവാസം അനുഭവിച്ച തടവുകാരെ മോചിപ്പിക്കാനുള്ള ആഭ്യന്തരവകുപ്പി‍െൻറ നിർദേശമാണ് അംഗീകരിച്ചത്.

പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച് കൊലപ്പെടുത്തിയവർ, കുട്ടികൾക്കുനേരേ ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയവർ, മാനസിക വെല്ലുവിളികൾ നേരിടുന്നതിനെ തുടർന്ന് വീട്ടുകാർ ഏറ്റെടുക്കാൻ തയാറല്ലാത്തവർ, പുറത്തിറങ്ങിയാൽ വീണ്ടും പ്രശ്നമുണ്ടാക്കാനിടയുള്ളവർ എന്നിവരെ ഒഴിവാക്കിയുള്ള പട്ടികക്കാണ് അനുമതി.

ശിക്ഷ കാലാവധി കഴിഞ്ഞ 67 തടവുകാരെ വിട്ടയക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പി‍െൻറ ശിപാർശ. അവർക്കാകും ഈ തീരുമാനത്തിലൂടെ മോചനം ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prisoner
News Summary - Prisoners who have completed their sentence will be released
Next Story