Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന് മഹാനവമി;...

ഇന്ന് മഹാനവമി; നാളെ വിദ്യാരംഭം

text_fields
bookmark_border
mahanavami
cancel
camera_alt

കോഴിക്കോട്: നവരാത്രി ആഘോഷത്തിെൻറ ഭാഗമായ മഹാനവമി ഇന്ന്. വിജയദശമി ദിനമായ വെള്ളിയാഴ്ച കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. ക്ഷേത്രങ്ങളിൽ വിദ്യാരംഭചടങ്ങുകൾ നടക്കും. നൃത്ത, സംഗീത വിദ്യാലയങ്ങളിലും വിജയദശമിയിൽ ചടങ്ങുകൾ നടക്കും.


കഴിഞ്ഞ വർഷം കോവിഡ് കാരണം കർശന നിബന്ധനകളോടെയായിരുന്നു ചടങ്ങുകൾ നടത്തിയത്. ഇത്തവണയും നിയന്ത്രണമുണ്ട്. വിവിധ ക്ഷേത്രങ്ങളിലും പ്രത്യേകവേദികളിലും ബുധനാഴ്ച ദുർഗാഷ്ടമി ദിനത്തിൽ പുസ്തകങ്ങളുടെ പൂജവെപ്പ് നടന്നു. പുസ്തകത്തിനൊപ്പം സംഗീതോപകരണങ്ങളും ആയുധങ്ങളും പൂജക്കു െവച്ചു. ഇവ വിജയദശമി നാളിലാണ് തിരിച്ചെടുക്കുക.

മഹാനവമി ദിനത്തിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും മറ്റും നടക്കും. കേരളത്തിലെ വിജയദശമി ആഘോഷങ്ങൾക്കൊപ്പം കർണാടകയിൽ ദസറയും പശ്ചിമ ബംഗാളിൽ ദുർഗപൂജയും ആഘോഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahanavami day
News Summary - Mahanavami day
Next Story