Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആര്യന്‍കോട്ടും...

ആര്യന്‍കോട്ടും വെള്ളറടയിലും എൽ.ഡി.എഫ്​ സ്ഥാനാർഥികളായി

text_fields
bookmark_border
വെള്ളറട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെള്ളറട പഞ്ചായത്തിലും ആര്യന്‍കോട് പഞ്ചായത്തിലും എൽ.ഡി.എഫിന് സ്ഥാനാർഥികളായി. ആര്യന്‍കോട് പഞ്ചായത്തിലെ ആകെയുള്ള 16 വാര്‍ഡുകളില്‍ 12 വാര്‍ഡുകളിൽ സി.പി.​എമ്മും മൂന്ന് വാര്‍ഡുകളില്‍ സി.പി.​െഎയും ഒരു സീറ്റില്‍ കോണ്‍ഗ്രസ്-എസും മത്സരിക്കും. കെ. രാജശേഖരന്‍(കീഴാറൂര്‍), എസ്. സിനി (ആര്യന്‍കോട്), സി.എസ് ഗീതാ രാജശേഖരന്‍ (ഇടവാല്‍), എ.എസ് ജീവല്‍കുമാര്‍(കാലായില്‍), എസ്. അംബിക (ചെമ്പൂര്), കെ ഗോപാലകൃഷ്ണന്‍(കരിക്കോട്ടുകുഴി), ഒ.ഗിരിജകുമാരി (മണ്ണാംകോണം), എസ്. ശശികല (തുടലി), കെ. മോഹനന്‍ (മുക്കോലവിള) എല്‍. ഉഷ (കുറ്റിയാണിക്കാട്), ജെ. മഹേഷ് (കാവല്ലൂര്‍), കാവേരി (പശുവണ്ണറ) എന്നിവര്‍ സി.പി.​എം സ്ഥാനാർഥികളാണ്. രാജേഷ്(വെള്ളാങ്ങല്‍) കോണ്‍ഗ്രസ്-എസിനെ പ്രതിനിധീകരിക്കും. അനീഷ്‌ചൈതന്യ (ചിലമ്പറ), അല്‍ഫോണ്‍സാടീച്ചര്‍(മഞ്ചംകോട്), ശശികല (മൈലച്ചല്‍) എന്നിവര്‍ സി.പി.​െഎ സ്ഥാനാർഥികളുമാണ്. വെള്ളറട ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ 16 വാര്‍ഡുകളില്‍ സി.പി.​എം മത്സരിക്കും. അഞ്ചുവാര്‍ഡുകളില്‍ സി.പി.​െഎ സ്ഥാനാർഥികളും രണ്ടു വാര്‍ഡുകളില്‍ കേരളകോണ്‍ഗ്രസ് (മാണി)യും മത്സരിക്കും. ആനി ക്ലമൻറിന്‍(മീതി), ആര്‍. വിജയന്‍ (കൂതാളി), എം. ഗിരിജ (കാക്കതൂക്കി), എം. ബിന്ദു (പന്നിമല), മേരിക്കുട്ടി (ആറാട്ടുകുഴി), വി. സനാതനന്‍(വെള്ളറട), വി. നളിനകുമാര്‍ (അഞ്ചുമരങ്കാല), എസ്. സുനീഷ്(കിളിയൂര്‍), ഷീജാ വിന്‍സൻെറ് ​(പൊന്നമ്പി), മുഹമ്മദ് ഷാം(പനച്ചമൂട്), കെ. വിജയന്‍(കൃഷ്ണപുരം), ലൂഡസ്(വേങ്കോട്), എസ്.പി. സുധ (കരിക്കാമന്‍കോട്), എ. ശ്രീകല (മുണ്ടനാട്), ആനന്ദവല്ലി (ഡാലുംമുഖം), സി. ജ്ഞാനദാസ് (പാട്ടം തലക്കല്‍) എന്നിവരാണ് സി.പി.​എം സ്ഥാനാർഥികള്‍. രാജം (അമ്പലം), എച്ച്. ഷൈന്‍ (ആനപ്പാറ), ടി. പൊന്നുമണി (കോവില്ലൂര്‍), എന്‍.ആര്‍. വിദ്യ(മാനൂര്‍), സുബിന്‍ ചന്ദ്രന്‍ (മണത്തോട്ടം) എന്നിവര്‍ സി.പി.​െഎ സ്ഥാനാർഥികളാണ്. അജിത(പഞ്ചാകുഴി), കൂതാളി ഷാജി (കള്ളിമൂട്) എന്നിവര്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി ഗ്രൂപ് സ്ഥാനാർഥികളുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story