Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right18 ശ്രീലങ്കൻ...

18 ശ്രീലങ്കൻ അഭയാർഥികൾകൂടി തമിഴ്നാട്ടിലെത്തി

text_fields
bookmark_border
ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽനിന്ന് 18 അഭയാർഥികൾകൂടി തമിഴ്നാട്ടിലെ ധനുഷ്കോടിയിലെത്തി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി രണ്ട് സംഘങ്ങളായി ധനുഷ്‌കോടിയിൽ എത്തിയ അഭയാർഥികളിൽ ആറ് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഏഴ് കുട്ടികളും ഉൾപ്പെടുന്നു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഏഴ് കുട്ടികളും ഉൾപ്പെടെ രണ്ട് കുടുംബങ്ങളിലെ 13 പേർ ശ്രീലങ്കയിലെ അഡമ്പൻ വണ്ണകുളം സ്വദേശികളാണ്. മറ്റുള്ളവർ മാന്നാർ ഉയിലൻകുളം, ജാഫ്ന നീർവേലി വടക്ക് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. രണ്ട് മത്സ്യബന്ധന ബോട്ടുകളിലായി ഇന്ത്യയിലേക്ക് വരുന്നതിന് നാല് ലക്ഷം ശ്രീലങ്കൻ രൂപയാണ് ഇവർ ചെലവഴിച്ചത്. രാത്രി 11ഓടെയാണ് ഇവർ രാമനാഥപുരം ജില്ലയിലെ ധനുഷ്‌കോടിയിലെ അരിച്ചൽ മുനയിലെത്തിയത്. തീരദേശസേന 18 പേരെയും കസ്റ്റഡിയിലെടുത്ത് മണ്ഡപം ക്യാമ്പിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story