Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്വേഷണത്തിൽ അഭിപ്രായം...

അന്വേഷണത്തിൽ അഭിപ്രായം പറയാനില്ലെന്ന് ജോസ് കെ. മാണി

text_fields
bookmark_border
കോട്ടയം: പാലായിലെ തോൽവിയിൽ സി.പി.എം സംഘടനപരമായി നടത്തുന്ന അന്വേഷണത്തിൽ അഭിപ്രായം പറയാനില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. സി.പി.എം തീരുമാനം അവരുടെ ആഭ്യന്തരകാര്യമാണ്. തെരഞ്ഞെടുപ്പുകഴിയുമ്പോള്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വീഴ്ചകളിൽ അന്വേഷണം നടത്താറുണ്ട്. അത് സംഘടനപരമായി നടത്തുന്ന കാര്യമാണ്. ഇതില്‍ തൻെറ അഭിപ്രായത്തിന് പ്രസക്തിയില്ല. അവരുടെ അഭിപ്രായങ്ങള്‍ അവര്‍ പറയട്ടെ. കേരള കോണ്‍ഗ്രസ്-എമ്മും തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് അന്വേഷണം നടത്തുന്നുണ്ട്. പാലായിലെ മാത്രമല്ല, 12 നിയമസഭ മണ്ഡലത്തിലെ ഫലവും പരിശോധിക്കും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തിൽ ഹൈേകാടതി നിര്‍ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. നിലവിൽ അനുകൂല്യം ലഭിക്കുന്നവരുടെ വിഹിതത്തില്‍ കുറവുണ്ടാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശങ്ക ആവശ്യമില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story