Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅസിം പ്രേംജിക്കെതിരെ...

അസിം പ്രേംജിക്കെതിരെ വ്യാജപരാതി; അഭിഭാഷകൻ ഉൾപ്പെടെ രണ്ടുപേർക്ക് തടവും പിഴയും

text_fields
bookmark_border
-കോടതിയലക്ഷ്യത്തിനാണ് ശിക്ഷ ബംഗളൂരു: വിപ്രോ ചെയർമാൻ അസിം പ്രേംജിക്കെതിരെ തുടർച്ചയായി നിസ്സാരമായ വ്യാജ പരാതികൾ നൽകിയതിന് അഭിഭാഷകൻ ഉൾപ്പെടെ രണ്ടുപേരെ തടവുശിക്ഷക്ക് വിധിച്ച് കർണാടക ഹൈകോടതി. നിസ്സാരമായ ഹരജികൾ കോടതി തള്ളിയിട്ടും പലതവണയായി ഇരുവരും ഹരജിയുമായി മുന്നോട്ടുപോയതിനാണ് കോടതിയലക്ഷ്യത്തിന് രണ്ടുമാസത്തെ തടവിനും 2000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ചെന്നൈ ആസ്ഥാനമായ സന്നദ്ധ സംഘടനയായ 'ഇന്ത്യ എവേക്ക് ഫോർ ട്രാൻസ്പെരൻസി'യുടെ പ്രതിനിധികളായ അഭിഭാഷകൻ ആർ. സുബ്രഹ്മണ്യൻ, പി. സദാനന്ദ് എന്നിവരെയാണ് ജസ്റ്റിസ് ബി. വീരപ്പ, ജസ്റ്റിസ് കെ.എസ്. ഹേമലേഖ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുമാസത്തെ തടവുകൂടി അനുഭവിക്കണം. അസിം പ്രേംജിക്കും അദ്ദേഹത്തിന്‍റെ ട്രസ്റ്റിനുമെതിരെ ഇനി കോടതിയിലോ കമീഷനിലോ കേസുമായി പോകരുതെന്നും ഉത്തരവിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story