Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെടിയുണ്ട...

വെടിയുണ്ട കണ്ടെടുത്ത സംഭവം; അന്വേഷണം തീവ്രവാദവിരുദ്ധ സ്ക്വാഡിന് കൈമാറി

text_fields
bookmark_border
bullets
cancel

കൊല്ലം: കുളത്തൂപ്പുഴയിൽ വനമേഖലക്കടുത്തുനിന്ന് വെടിയുണ്ടകൾ ക ണ്ടെടുത്തത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. കേസിെൻറ ഗൗരവം പരി ഗണിച്ച് കേസ് ആൻറി ടെററിസ്റ്റ് സ്ക്വാഡിന് കൈമാറാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്.

പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണ ഉത്തരവ് കൈമാറി. ഡി.ഐ.ജിക്ക് കീഴിൽ 21 അംഗ സംഘത്തെയാണ് നിയോഗിച്ചത്. കൊല്ലം റൂറൽ എസ്.പിയും എ.ടി.എസ് മേധാവിയും സംഘത്തെ നയിക്കും.

പാകിസ്താനിലേതുൾപ്പെടെ വിദേശനിർമിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിൽ വിവിധ അന്വേഷണ ഏജൻസികൾ സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. കേരള-തമിഴ്നാട് അതിർത്തിയിൽനിന്നുൾപ്പെടെ നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇതുകൂടാതെ പ്രദേശത്ത് നിരീക്ഷണവും ഉണ്ട്. രണ്ട് മലയാള ദിനപത്രങ്ങളിലാണ് വെടിയുണ്ടകൾ പൊതിഞ്ഞിരുന്നത്. ഇതോടൊപ്പം തമിഴ്നാട്ടിലെ വൈദ്യുതി ബില്ലും കണ്ടെത്തിയിരുന്നു. ഇെതചുറ്റിപ്പറ്റിയും പൊലീസ് തെളിവുകൾ ശേഖരിച്ചുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keala newsbullet foundbullet case
News Summary - bullet case ats will investigate
Next Story