Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ...

ബ്രിട്ടനിൽ സർക്കാർ രൂപവത്കരണം: തീരുമാനം അനിശ്ചിതത്വത്തിൽ 

text_fields
bookmark_border
ബ്രിട്ടനിൽ സർക്കാർ രൂപവത്കരണം: തീരുമാനം അനിശ്ചിതത്വത്തിൽ 
cancel

ലണ്ടൻ: ഇടക്കാല തെരഞ്ഞെടുപ്പിൽ പൊതുസഭയിൽ കേവലഭൂരിപക്ഷം തികക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടിയുമായി (ഡി.യു.പി) സർക്കാർ രൂപവത്കരിക്കാനുള്ള പ്രധാനമന്ത്രി തെരേസ മേയ്യുടെ തീരുമാനം അനിശ്ചിതത്വത്തിൽ. സർക്കാർ രൂപവത്കരണം സംബന്ധിച്ച് ഡി.യു.പിയുമായി ധാരണയിലെത്തിയതായും  കഴിഞ്ഞ ദിവസം 10ഡൗണിങ് സ്ട്രീറ്റ് നേരത്തേ അറിയിച്ചിരുന്നു.

എന്നാൽ, അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും കൺസർവേറ്റിവ് പാർട്ടിയുമായി ചർച്ച തുടരുകയാണെന്നുമാണ് ഡി.യു.പി വൃത്തങ്ങൾ നൽകുന്ന വിവരം. സർക്കാർ രൂപവത്കരണം സംബന്ധിച്ച ചർച്ച അടുത്തയാഴ്ചയും തുടരുമെന്ന് ഡി.യു.പി നേതാവ് അർലീൻ ഫോസ്റ്റർ അറിയിച്ചു. പിന്നീട് ഇക്കാര്യം ഡൗണിങ് സ്ട്രീറ്റും ശരിവെച്ചു. 
ഡി.യു.പിയുമായി കരാറുണ്ടാക്കുന്നതിൽ കൺസർവേറ്റിവ് പാർട്ടിയിൽതന്നെ ഭിന്നിപ്പുണ്ട്. ആഗോള താപനം, ഗർഭഛിദ്രം, സ്വവർഗാനുയായികളുടെ അവകാശം എന്നീ വിഷയങ്ങളിൽ ഡി.യു.പിയുടെ നിലപാടാണ് അഭിപ്രായവ്യത്യാസത്തിന് കാരണം. 
നിലപാടുകൾ എന്തുതന്നെയായാലും നിലവിൽ അവരെ പിന്തുണക്കേണ്ട അവസ്ഥയിലാണ് തെരേസ. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിെൻറ ഉത്തരവാദിത്ത മേറ്റെടുത്ത്  തെരേസയുടെ ഉപദേശകരായ നിക് തിമോത്തിയും ഫിയോന ഹില്ലും രാജിവെച്ചിരുന്നു. 

അതിനിടെ, നേതൃപദം നിലനിർത്താൻ പാർട്ടിക്കുള്ളിൽ തെരേസ സമ്മർദം നേരിടുകയാണെന്നും സൂചനയുണ്ട്. തെരേസയെ ഒഴിവാക്കി വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസനെ പ്രധാനമന്ത്രി പദത്തിലേക്കും നേതൃതലത്തിലേക്ക് ടോറികൾ പരിഗണിക്കുന്നതായും റിേപ്പാർട്ടുകൾ പുറത്തുവന്നിരുന്നു. 
   എന്നാൽ, ഇക്കാര്യം അദ്ദേഹവുമായി ബന്ധപ്പെട്ടവർ നിഷേധിക്കുകയാണുണ്ടായത്. അധികാരത്തിൽ തുടരാനുള്ള തെരേസയുടെ  തീരുമാനത്തെ നിരുപാധികം പിന്തുണക്കുന്നുവെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും ബോറിസ് ജോൺസനും വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teresa may
News Summary - britian PM Theresa May
Next Story