Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഴിമതി: പാർകിെൻറ...

അഴിമതി: പാർകിെൻറ വിചാരണ തുടങ്ങി

text_fields
bookmark_border
അഴിമതി: പാർകിെൻറ വിചാരണ തുടങ്ങി
cancel

സോൾ: അഴിമതി ആരോപണത്തിൽ ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡൻറ് പാർക് ഗ്യൂൻ ഹൈയുടെ വിചാരണ തുടങ്ങി. വിചാരണവേളയിൽ എല്ലാ ആരോപണങ്ങളും  പാർക് നിഷേധിച്ചു. ബാല്യകാല സുഹൃത്തിനെ സഹായിക്കാൻ പാർക് അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. 

കനത്തസുരക്ഷ അകമ്പടിയോടെയാണ് പാർകിനെ കോടതിയിലെത്തിച്ചത്. 18ഒാളം കേസുകളിലായി പാർകിനെതിരെ 1,20,000 പേജുകളുള്ള കുറ്റപത്രമാണ് തയാറാക്കിയത്. ബിസിനസ് നേട്ടങ്ങൾ വാഗ്ദാനം ചെയ്താണ് പാർകിെൻറ സുഹൃത്ത് ചോയ് സൂൻ സിൽ സാംസങ് ഉൾപ്പെടെയുള്ള കമ്പനികളിൽനിന്ന് ലക്ഷങ്ങൾ ഇൗടാക്കിയത്. അഴിമതി ആരോപണമുയർന്നതോടെ പാർകിനെ കഴിഞ്ഞ ഡിസംബറിൽ ഇംപീച്ച് ചെയ്തിരുന്നു.

മാർച്ചിൽ ഭരണഘടന കോടതി ഇംപീച്ച്മെൻറ് ശരിവെക്കുകയും ചെയ്തു. ഇൗമാസാദ്യം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുചായ്വുള്ള സ്വതന്ത്രൻ മൂൺ െജ. ഇൻ പ്രസിഡൻറായി അധികാരമേൽക്കുകയും ചെയ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:park
News Summary - Former South Korean president Park
Next Story