Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യൻ...

റോഹിങ്ക്യൻ പ്രതിസന്ധി:  മ്യാന്മറിനെതിരെ യു.എസ് 

text_fields
bookmark_border
rohingya
cancel
വാഷിങ്ടൺ: റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ നടപടിയിൽ മ്യാന്മർ സൈനിക നേതൃത്വത്തിനെതിരെ യു.എസ്. സൈനിക നേതൃത്വത്തിനെതിരെ നടപടിയെടുക്കുമെന്നും രാഖൈൻ സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കുന്നതിൽ തങ്ങൾ പങ്കാളികളാവുമെന്നും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് ഹീതർ നോവർട്ട് പറഞ്ഞു. 
അേതസമയം, മേഖലയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിൽ മ്യാന്മർ ഭരണകൂടവും സായുധസൈന്യവും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ഹീതർ ആവശ്യപ്പെട്ടു. വംശീയാതിക്രമങ്ങളെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് മുതൽ ആറു ലക്ഷത്തോളം പേരാണ് അഭയാർഥികളായി ബംഗ്ലാദേശിലേക്ക് കുടിയേറിയത്. ഇവിടെയുള്ള ക്യാമ്പുകളിൽ വിവരണാതീതമാണ് സ്ഥിതിഗതികൾ. കടുത്ത മാനുഷിക ദുരന്തമാണ് ക്യാമ്പുകളിൽ നടക്കുന്നതെന്ന് യു.എൻ അടക്കം പുറത്തുവിട്ടിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usaworld newsrohingya crisismalayalam newsMyanmar Sanctions
News Summary - US Weighs New Myanmar Sanctions as Rohingya Crisis -World news
Next Story