Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

മൊറോക്കൻ കാറ്റിൽ വേരറ്റുപോയ ടിക്കി ടാക്ക
അഷ്‌റഫ് ഹകീമി.. സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ മൊറോക്കോൻ ദമ്പതികളായ ഹസ്സനും സൈദക്കും പിറന്നവൻ. ഇന്നലെ നാലാമത്തെ പെനൽറ്റി...
access_time 29 Dec 2022 9:22 AM GMT
ഏഷ്യ മടങ്ങി, യൂറോപ്പിനുള്ള ശക്തമായ മുന്നറിയിപ്പുമായി
ഇംഗ്ലണ്ട് ചാംപ്യൻമാരായ 1966 ലോകകപ്പ്‌. ആദ്യ റൗണ്ടിൽ പുറത്തായ ഇറ്റലി ടീം പാതിരാത്രിയിലാണ് ജനോവ സിറ്റി വിമാനത്താവളത്തിൽ...
access_time 29 Dec 2022 9:21 AM GMT
ഗോവൻ ചലച്ചിത്ര മേള ബാക്കിവെക്കുന്നതെന്ത്?
മുന്നൊരുക്കത്തിലും സംഘാടനത്തിലും ചില പരിഷ്കാര പ്രക്രിയകളിലൂടെ കടന്നു പോകുമ്പോഴും സിനിമ തിരഞ്ഞെടുപ്പിെന്റ കാര്യത്തിൽ...
access_time 6 Dec 2022 10:28 AM GMT
കാൽപനിക ഫുട്ബാളും യൂറോപ്യൻ പ്രായോഗികതയും
കളിക്കാരും ആരാധകരുമെല്ലാം ഇവിടെ ഫുട്ബാൾ ആസ്വദിക്കുകയാണ്, അവരതിൽ ആനന്ദം കണ്ടെത്തുകയാണ്. ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും കളിയും സംഘാടന മികവും നമ്മൾ ചർച്ച ചെയ്യുമ്പോൾ ബ്രസീൽ ആ കൂട്ടത്തിൽ നിന്നൊഴിവാക്കപ്പെടുന്നതിനുള്ള കാരണം ഫുട്ബാൾ ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്ന് നിരന്തരം ഓർമിപ്പിക്കുന്ന ബ്രസീലിയൻ ശൈലിയാണ്. ഈ ആസ്വാദനത്തിന്റെ മൂർത്ത രൂപമാണ് ടിറ്റെയുടെ ബ്രസീൽ ഇന്നലെ പ്രദർശിപ്പിച്ചത്.
access_time 29 Dec 2022 9:19 AM GMT
ചെകുത്താനെ, നിനക്കിങ്ങനെ ചിരിക്കാനാവുമോ?
ബാബരി മസ്ജിദ് ധ്വംസനത്തിന് 30 വർഷങ്ങൾ. ഭൂതകാലം മായ്ച്ചുകളഞ്ഞ് സംഘ്പരിവാർ സൃഷ്ടിക്കുന്ന...
access_time 20 Dec 2022 7:52 AM GMT
arabian nights five
ടൂർണമെന്റ് ഫേവറിറ്റുകളെന്ന ഖ്യാതിയുമായെത്തിയ ഇംഗ്ലണ്ടും ഫ്രാൻസും അത് പ്രകടനത്തിൽ തെളിയിക്കുന്നുണ്ട്. കാന്റെ, പോഗ്ബ, ബെൻസേമ, എൻകുകു എന്നീ അതികായന്മാരില്ലാതെ കളിക്കുന്ന ഫ്രാൻസ് ഒരിക്കലും അവരുടെ കുറവ് പ്രകടിപ്പിച്ചിട്ടില്ല. 60ആം മിനിറ്റ് വരെ തിളങ്ങി നിന്ന സാക്കയെയും ഫോഡനെയും പിൻവലിച്ചു ഗ്രീലിഷിനെയും റാഷ്‌ഫർഡിനെയും ഇറക്കാൻ മാത്രം ശക്തമാണ് ഇംഗ്ലണ്ട് ബെഞ്ച്. അറേബ്യൻ നൈറ്റ്സ് അഞ്ചാം ഭാഗം.
access_time 29 Dec 2022 9:19 AM GMT
അത് ഞാനാകുന്നു;   നീയും
അപ്പുവെന്ന കുട്ടിനിവർത്തിവെച്ച ലോക ഭൂപടത്തിൽരണ്ടുറുമ്പുകൾഅതിക്രമിച്ചു...
access_time 5 Dec 2022 4:10 AM GMT
കുഴിയാന,  വീട് നഷ്ടപ്പെട്ട കുട്ടി
1. കുഴിയാനഅമ്മ പണിക്കു പോയിത്തുടങ്ങിയപ്പോഴാണ്ഞങ്ങൾ ലോകം കണ്ടുതുടങ്ങിയത്പണ്ടൊരിക്കെ...
access_time 5 Dec 2022 3:41 AM GMT
സിനിമ ഏതു തരത്തില്‍ മാറിയെന്നാണ് നിങ്ങൾ പറയുന്നത്
Interview
Premium
വ്യത്യസ്ത രാഷ്ട്രീയവും ഭാവുകത്വവും മുന്നോട്ടുവെക്കേണ്ടവർ ഇപ്പോഴും സിനിമക്ക് പുറത്താണെന്ന് സുവ്യക്തമായി പറയുകയാണ് അഭിനേതാവും സാമൂഹിക പ്രവർത്തകയുമായ ജോളി ചിറയത്ത്. പുതുകാല സിനിമകളിലെ സജീവ സാന്നിധ്യമായ അവർ ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ജീവിതത്തെയും സിനിമയെയും സാമൂഹിക അവസ്ഥകളെയും കുറിച്ചു സംസാരിക്കുകയാണ് ഇൗ ദീർഘസംഭാഷണത്തിൽ ജോളി ചിറയത്ത്.
access_time 5 Dec 2022 3:31 AM GMT
സിനിമാ മാതൃകകളെ സാഹസികമായി അതിലംഘിച്ചൊരാൾ
Articles
Premium
അടുത്ത ദിവസങ്ങളിൽ തുടങ്ങാനിരിക്കുന്ന 27ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐ.എഫ്.എഫ്.കെ) സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരിക്കുന്നത് ഹംഗേറിയൻ സംവിധായകനായ ബേലാ താർ ആണ്. ചലച്ചിത്രരംഗത്തുതന്നെ വേറിട്ട ജീനിയസുകളിൽ ഒരാളാണ് അദ്ദേഹം. ഒമ്പത് ഫീച്ചർ സിനിമകളുമായി അദ്ദേഹം മാറ്റിമറിച്ച സിനിമാ ഭാഷകളെയും ചരിത്രത്തെയും പറ്റി എഴുതുകയാണ് നിരൂപകൻകൂടിയായ ലേഖകൻ.
access_time 5 Dec 2022 3:15 AM GMT
രാത്രിയില്‍ ഡാമില്‍ ഇറങ്ങരുത്
''ഭൂമി ഉരുണ്ടതാണെന്ന്പറയുന്നവര്‍ പറയട്ടേ...,ഭൂമി...
access_time 5 Dec 2022 3:11 AM GMT
ഉരിയാടുന്ന ചുവരുകളും പുത്തൻ യക്ഷിക്കഥയും
Articles
Premium
ഗോവയിൽ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രമേള എന്താണ് സംഭാവന ചെയ്തത്? എന്താണ് കാണിച്ചത്? മേളയിലെ സിനിമകളെക്കുറിച്ച് എഴുതുന്നു.
access_time 5 Dec 2022 3:00 AM GMT
മാന്യതയുടെ പാരമ്പര്യം
പാകിസ്താൻ കവിത. മൊഴിമാറ്റം: ഷൈന പി.എ
access_time 5 Dec 2022 2:59 AM GMT
പൗരസമൂഹരാഷ്ട്രീയത്തിന്റെ പ്രതിസന്ധികള്‍
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1289) തുടങ്ങിവെച്ച ‘കേരളത്തിന്റെ സിവിൽ പൊളിറ്റിക്സിന് എന്തു സംഭവിച്ചു’ എന്ന സംവാദത്തിൽ ഇടപെടുകയാണ് സാമൂഹികപ്രവർത്തകനായ ലേഖകൻ. ആത്മീയശൂന്യതയാണ് ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലെയും സിവില്‍ സമൂഹത്തിന്റെ പ്രതിസന്ധിയെന്നും സിവില്‍ സമൂഹം, രാഷ്ട്രീയ സമൂഹം എന്ന ദ്വന്ദം മറികടക്കപ്പെടുകയാണ് ചെയ്യേണ്ടതെന്നും ലേഖകൻ വാദിക്കുന്നു.
access_time 5 Dec 2022 2:45 AM GMT