Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ജ്ഞാനവിസ്താരങ്ങളും വിചാരമാതൃകകളും
access_time 7 Nov 2022 11:13 AM IST
ചിത്രമേള - മലയാള സിനിമയിലെ ആദ്യത്തെ ആന്തോളജി
മൂന്നു സിനിമകളെയും അതിലെ പാട്ടുകളെയും കുറിച്ചാണ് ഇൗ ലക്കം: 'ചിത്രമേള', 'നഗരമേ നന്ദി', 'പാവപ്പെട്ടവൾ'. ഇൗ സിനിമകളിലെ ലളിത, സുന്ദരമായ ഗാനങ്ങൾ ഇന്നും പാട്ടാസ്വാദകരുടെ മനസ്സിൽ ചിത്രം വരക്കുന്നുണ്ട്്; നൃത്തംവെക്കുന്നുണ്ട്.
access_time 7 Nov 2022 11:12 AM IST
മരണംവരെ വിപ്ലവപാതയിൽ തന്നെ
കോഴിക്കോട്ട് നടന്ന പാർട്ടി കോൺഗ്രസിൽവെച്ച് ജനറൽ സെക്രട്ടറി പദം ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞ സി.പി.െഎ എം.എൽ റെഡ്സ്റ്റാർ നേതാവ് കെ.എൻ. രാമചന്ദ്രൻ തന്റെ രാഷ്ട്രീയ വഴികളെയും നിലപാടുകളെയും ജീവിതത്തെയും കുറിച്ച് പറയുന്ന ആത്മഭാഷണത്തിന്റെ രണ്ടാം ഭാഗം. ലക്കം 1287ൽ ആദ്യഭാഗം പ്രസിദ്ധീകരിച്ചിരുന്നു.
access_time 7 Nov 2022 11:12 AM IST
മണിമേഖല
'ചിലപ്പതികാര'ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം 'മണിമേഖല'യുടെ ഒമ്പതാം ഭാഗം. | മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ, ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 7 Nov 2022 11:12 AM IST
മുടിയറകൾ - 4
കച്ചവടത്തിൽ മരുങ്ങില്ലാത്ത നമ്പൂതിരിയെ പറ്റിച്ച് ഇളംകുന്നത്തുകാർ അയാളുടെ ഭൂസ്വത്തുക്കൾ തീറെഴുതി വാങ്ങി. കളരിയിലെ പയറ്റുമുറകൾ കണ്ട് ഭയന്നെങ്കിലും രാത്രി കഥകളി കാണാൻ മഞ്ചലിലേറി വന്ന പെണ്ണിനോടു നമ്പൂതിരി വേളിക്ക് സമ്മതം ചോദിച്ചു. കളിത്തട്ടിലെ ആട്ടമെല്ലാം കഴിഞ്ഞ് മതിമറന്നുറങ്ങിയവൾ പിറ്റേന്ന് രാവിലെ മനസ്സു തുറന്നു. | ചിത്രീകരണം: കന്നി എം
access_time 10 Nov 2022 1:25 PM IST
എഴുത്തുകുത്ത്
പണ്ഡിറ്റ് കറുപ്പന് ഉചിതമായ സ്മാരകം വേണംബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ 'ദലിത് ജീവിതവും...
access_time 7 Nov 2022 10:46 AM IST
തുടക്കം
ജനകീയ സംവാദത്തിനൊരു ആമുഖംസൈലന്റ് വാലി ഒരു തുടക്കമായി കാണാം. സംസ്ഥാനത്ത് ബദൽ ജനസഞ്ചയ...
access_time 7 Nov 2022 10:46 AM IST
പാലേരിമാണിക്യം, പത്രപ്രവർത്തനം, എഴുത്ത്, നിലപാടുകൾ -ടി.പി. രാജീവനുമായി നടത്തിയ ദീർഘസംഭാഷണം
'പാലേരി മാണിക്യം', 'കെ.ടി.എൻ. കോട്ടൂർ: എഴുത്തും ജീവിതവും' എന്നിവക്ക് ശേഷം എഴുതിയ 'ക്രിയാശേഷം' എന്ന പുതിയ നോവലിെൻറ പശ്ചാത്തലത്തിൽ നോവലിസ്റ്റും കവിയുമായ ടി.പി. രാജീവൻ തെൻറ എഴുത്തുവഴികളെയും ജീവിത യാത്രകളെയും കുറിച്ച് നടത്തുന്ന ദീർഘസംഭാഷണം. ലക്കം 1011 പ്രസിദ്ധീകരിച്ചത്
access_time 3 Nov 2022 12:12 PM IST
മലയാളം എന്നു പറയുമ്പോൾ ഏത് മലയാളത്തെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്?
മലയാളം എന്നു പറയുേമ്പാൾ ഏത് മലയാളത്തെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്? ‘പൊതു’ മലയാളത്തെപ്പറ്റിയോ? ‘പൊതുമലയാളം’ അപഹസിക്കുന്ന മറ്റൊരു ഭാഷാ പരിസരത്തു നിന്ന് കവിയും ഗവേഷകനുമായ ലേഖകൻ ചില വിമർശനങ്ങൾ ഉന്നയിക്കുന്നു.
access_time 1 Nov 2022 10:35 AM IST
കാപികോ നൽകുന്ന സൂചനകൾ, പാഠങ്ങൾ
കേരളത്തിന്റെ ടൂറിസം സാധ്യതകളെപ്പറ്റിയും വരുമാനത്തെപ്പറ്റിയും വാചാടോപങ്ങൾ...
access_time 31 Oct 2022 10:30 AM IST
നമ്മുടെ സിനിമ എങ്ങനെയാണ് യാത്രയെ ദൃശ്യവത്കരിച്ചത്? -വിശകലനം
നമ്മുടെ സിനിമ എങ്ങനെയൊക്കെയാണ് യാത്രയെ ദൃശ്യവത്കരിച്ചത്? യാത്ര പ്രമേയമാകുന്ന, ടൂറിസ്റ്റ് മേഖല പ്രധാന ചിത്രീകരണ ഇടമാകുന്ന സിനിമകൾ എന്തു സന്ദേശമാണ് നൽകിയത്? കേരളീയത, മലയാളി സ്വത്വം തുടങ്ങിയ ബൃഹദാഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും സിനിമയുള്‍പ്പെടെയുള്ള വിനോദവ്യവസായങ്ങളിലെ യാത്രാനുഭവങ്ങള്‍ സവിശേഷമായ പങ്കുവഹിക്കുന്നുണ്ടോ? -വിശകലനം.
access_time 31 Oct 2022 9:45 AM IST
പൈതൃകനടത്തം പരേഡ് ഗ്രൗണ്ടിൽ അവസാനിപ്പിക്കുകയല്ല, ആരംഭിക്കുകയാണ്!
കേരളത്തിലെ ടൂറിസം സാധ്യതകൾ വേണ്ടപോലെ ആരും പ്രയോജനപ്പെടുത്തിയിട്ടില്ല. അതിന് മികച്ച...
access_time 31 Oct 2022 9:31 AM IST