Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൈവിടില്ലെന്ന്...

കൈവിടില്ലെന്ന് സൊല്ല്

text_fields
bookmark_border
kerala blasters goalkeeper sachin suresh in practice
cancel
camera_alt

കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് പരിശീലനത്തിൽ


ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം പാദത്തിൽ തുടർച്ചയായ തോൽവികളേറ്റു വാങ്ങി നാലാം സ്ഥാനത്തേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരെ എവേ മത്സരം. പോയന്റ് പട്ടികയിൽ താഴേക്കടന്ന് പഞ്ചാബ് എഫ്.സിയോട് മൂന്നുദിവസം മുമ്പ് കൊച്ചിയിൽ കനത്ത പരാജയം നേരിട്ടതിന്റെ ക്ഷീണത്തിലാണ് മഞ്ഞപ്പട. ഇതാകട്ടെ സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ തോൽവിയുമായി. 14 മത്സരങ്ങളിൽ 26 പോയന്റുമായാണ് ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് നിൽക്കുന്നത്.

സൂപ്പർ കപ്പിനായി ഐ.എസ്.എൽ ഇടവേളയെടുക്കുമ്പോൾ ഒന്നാംസ്ഥാനത്തുനിന്ന ടീമാണ്. രണ്ട് മത്സരങ്ങൾകൊണ്ട് എല്ലാം തകിടം മറിയുകയായിരുന്നു. ഒഡിഷ എഫ്.സിക്കും പഞ്ചാബിനുമെതിരെ ആദ്യ ഗോൾ നേടിയ ശേഷമാണ് പിറകോട്ടുപോയത്. പ്രതിരോധത്തിലെ വീഴ്ചകളാണ് പ്രധാന കാരണം. പ്ലേമേക്കറായിരുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം നികത്താൻ മധ്യനിരയും മുന്നേറ്റവും ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ കൈവിടുകയാണ്. ഇന്നത്തേത് കൂടാതെ ബാക്കിവരുന്നത് നാല് എവേ, മൂന്ന് ഹോം മത്സരങ്ങളാണ്. നിറംമങ്ങിയ പ്രകടനം തുടർന്നാൽ പ്ലേ ഓഫ് സാധ്യതകളെയും ബാധിക്കും. ചെന്നൈയിൻ കൊച്ചിയിൽ കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിനെ 3-3 സമനിലയിൽ പിടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballChennaiKerala Blasters FC
News Summary - Kerala Blasters vs Chennai Today
Next Story