Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഫ്രീദി ചീഫ് സെലക്ടർ;...

അഫ്രീദി ചീഫ് സെലക്ടർ; പിന്നാലെ വിവാദവും

text_fields
bookmark_border
അഫ്രീദി ചീഫ് സെലക്ടർ; പിന്നാലെ വിവാദവും
cancel

കറാച്ചി: ഇടക്കാല ചീഫ് സെലക്ടറായി മുൻ അന്താരാഷ്ട്ര താരം ഷാഹിദ് അഫ്രീദിയെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചതിന് പിന്നാലെ വിവാദവും. ന്യൂസിലൻഡിനെതിരെ തിങ്കളാഴ്ച ആരംഭിച്ച ഒന്നാം ടെസ്റ്റിലെ പ്ലേയിങ് ഇലവനിൽനിന്ന് വൈസ് ക്യാപ്റ്റൻ മുഹമ്മദ് റിസ് വാനെ ഒഴിവാക്കിയതിനു പിന്നിൽ അഫ്രീദിയാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

ഇംഗ്ലണ്ടിനെതിരെ പാകിസ്താൻ തോറ്റമ്പിയ ടെസ്റ്റ് പരമ്പരയിൽ മോശം ബാറ്റിങ് പ്രകടനമായിരുന്നു റിസ് വാന്റെത്.

അഫ്രീദി ചുമതലയേറ്റെടുത്തതോടെയാണ് താരത്തെ മാറ്റാൻ തീരുമാനിച്ചതെന്ന് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരടക്കം ട്വിറ്ററിൽ കുറിച്ചു. സർഫറാസ് അഹ്മദിനെയാണ് പകരം ഉൾപ്പെടുത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shahid Afridi
News Summary - controversy in pak cricket about Shahid Afridi
Next Story