Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകുറ്റപത്രം...

കുറ്റപത്രം ചോർത്തിെയന്ന ദിലീപിെൻറ  പരാതിയിൽ 23ന് വിധി 

text_fields
bookmark_border
Dileep-New-anGAMALY
cancel

അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്ന നടൻ ദിലീപിെൻറ പരാതിയിൽ അങ്കമാലി കോടതിയിൽ വാദം പൂർത്തിയായി. 23ന് വിധി പറയും. 

നവംബർ 22നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.െഎ ബൈജു പൗേലാസ് അങ്കമാലി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഇത് പൊലീസ് പരിശോധിക്കുംമുമ്പ് മാധ്യമങ്ങൾക്ക് നൽകിയെന്നും അത് തെളിവുകൾ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും മറ്റും കാരണമായെന്നുമായിരുന്നു ദിലീപിെൻറ പരാതി. എന്നാൽ, കുറ്റപത്രത്തിലെ വിവരങ്ങൾ  മാധ്യമങ്ങൾക്ക് നൽകിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ദിലീപ് ഉൾപ്പെടെ ആകെ 13 പേരെ പ്രതികളാക്കിയാണ് അനുബന്ധ കുറ്റപത്രം.
അതിനിടെ, കുറ്റപത്രം കോടതി സ്വീകരിച്ചതിനാൽ ദിലീപിനോടും മറ്റ് പ്രതികളോടും ചൊവ്വാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeactress attack casemalayalam newsmovie newsActor Dileep
News Summary - Actress attack case - Movie news
Next Story