Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ഥലപരിമിതി; തൃശൂർ...

സ്ഥലപരിമിതി; തൃശൂർ മൃഗശാലയിൽ മൃഗങ്ങൾക്ക് പീഡനം

text_fields
bookmark_border
തൃശൂർ: തൃശൂർ മൃഗശാലയിൽ ജന്തുപീഡനം. പത്തിൽ താഴെ മൃഗങ്ങളെ മാത്രം ഉൾക്കൊള്ളുന്നിടത്താണ് നൂറിലേറെ മാനുകൾ കഴിയുന്നത്. സ്ഥലപരിമിതിമൂലം നൂറോളം മ്ലാവുകളുടെ അവസ്ഥ ദയനീയമാണ്. മൃഗശാലാമാറ്റം നീണ്ടുപോയാൽ തൃശൂർ മൃഗശാലയിലെ മിണ്ടാപ്രാണികളുടെ അവസ്ഥ കഷ്്ടത്തിലാകും. പെറ്റുപെരുകുന്ന മാനുകളും മ്ലാവുകളും സംരക്ഷണം അധികൃതരുടെ ജോലിഭാരം ഇരട്ടിപ്പിക്കുന്നതിനൊപ്പം സംരക്ഷണവും അസാധ്യവുമാക്കുന്നു. 13.5 ഏക്കറിൽ പരിമിതപ്പെട്ടുകിടക്കുന്ന മൃഗശാലയിൽ 500ലേറെ ജീവിവർഗങ്ങളാണുള്ളത്. മൃഗങ്ങൾ പരസ്പരം കൂട്ടിമുട്ടിയും കൊമ്പുരഞ്ഞും ദേഹമാസകലം മുറിവുകളാണ്. ഭക്ഷണം കൊടുക്കുന്നതിന് സൗകര‍്യമില്ല. പുത്തൂർ മൃഗശാല വേഗത്തിൽ പണിപൂർത്തിയാക്കണമെന്നും മിണ്ടാപ്രാണികളുടെ ദയനീയാവസ്ഥ അധികൃതർ കാണാതെ പോകരുതെന്നും മൃഗസ്നേഹികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story