Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലക്ഷ്യം കാണാതെ...

ലക്ഷ്യം കാണാതെ കുമരനെല്ലൂർ ജി.എൽ.പി സ്കൂൾ മഴവെള്ള സംഭരണി

text_fields
bookmark_border
ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്ത് പദ്ധതിപ്രകാരം മേഖലയിലെ വിദ്യാലയങ്ങളിലേക്ക് അനുവദിച്ച മഴവെള്ള സംഭരണി കുമരനെല്ലൂർ ജി.എൽ.പി സ്കൂളിൽ പ്രാവർത്തികമായില്ല. ബന്ധപ്പെട്ട കരാറുകാരൻ സ്കൂളിലെ പ്രധാനാധ്യാപികയിൽനിന്ന് നിർമാണത്തിനായി രണ്ടുവർഷം മുമ്പ് 32,000 രൂപ മുൻകൂർ വാങ്ങി പോയതാണ്. 20-15^16 വർഷം പ്രവൃത്തി നടത്താൻ ആവശ്യപ്പെെട്ടങ്കിലും ജലലഭ്യതയിെല്ലന്നും മറ്റുമുള്ള ന്യായങ്ങൾ നിരത്തി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടൊപ്പം അനുവദിച്ച മറ്റു വിദ്യാലയങ്ങളിൽ പണി പൂർത്തിയാക്കിയിട്ടുെണ്ടങ്കിലും കുമരനെല്ലൂരിലേത് കഴിഞ്ഞവർഷവും തുടങ്ങിയില്ല. കടുത്ത ജലക്ഷാമം നേരിടുന്ന വിദ്യാലയമാണ് കുമരനെല്ലൂർ. മഴവെള്ള സംഭരണിയുെണ്ടങ്കിൽ ക്ഷാമത്തെ നേരിടാനാവുമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം, പി.ടി.എ ഭരണസമിതിയും ഇടപെെട്ടങ്കിലും കരാറുകാരൻ ഒഴിഞ്ഞുമാറുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story