Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവസാന...

അവസാന അങ്കത്തിന് എട്ട് പേർ 

text_fields
bookmark_border
Vengara
cancel

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ടു സ്ഥാനാർഥികൾ രംഗത്ത്. പി.പി. ബഷീർ (സി.പി.എം) കെ.എൻ.എ. ഖാദർ (ഐ.യു.എം.എൽ), ജനചന്ദ്രൻ (ബി.ജെ.പി), നസീർ (എസ്.ഡി.പി.ഐ), ശ്രീനിവാസ് (സ്വത), കെ. ഹംസ (സ്വത), എം.വി. ഇബ്രാഹിം (സ്വത) അബ്ദുൽ മജീദ് (സ്വത) എന്നിവരാണ് സ്ഥാനാർഥികൾ. 14 പേർ മത്സരത്തിനായി നാമനിർദേശ പത്രിക നൽകിയിരുന്നു.  

സി.പി.എം ഡെമ്മി കെ.ടി. അലവികുട്ടി, മുസ്ലിം ലീഗ് െഡമ്മി അബ്ദുൽ ഹഖ്, ബി.ജെ.പിയുടെ സുബ്രഹ്മണ്യൻ, സ്വതന്ത്രനായ സേലം സ്വദേശി കെ. പത്മരാജൻ, ശിവസേന സ്ഥാനാർഥി ശിവദാസൻ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ കെ.എം. ശിവപ്രസാദ് ഗാന്ധി എന്നിവരുടെ പത്രികകളാണ് തള്ളിയത്. 
നാമനിർദേശ പത്രികകൾ 27 വരെ പിൻവലിക്കാം. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvengara bye electionMalappuram News
News Summary - Vengara by election -Kerala news
Next Story