Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി ബന്ധം...

ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാൽ  ബി.ഡി.ജെ.എസിനെ യു.ഡി.എഫിൽ എടുക്കുന്ന കാര്യം ആലോചിക്കും -ഹസൻ 

text_fields
bookmark_border
ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാൽ  ബി.ഡി.ജെ.എസിനെ യു.ഡി.എഫിൽ എടുക്കുന്ന കാര്യം ആലോചിക്കും -ഹസൻ 
cancel

തിരുവനന്തപുരം: ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് വർഗീയ-ഫാഷിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചാൽ ബി.ഡി.ജെ.എസിനെ യു.ഡി.എഫിൽ എടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. വേങ്ങര ഉപതെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രവർത്തന വിലയിരുത്തലാണ്. വിലയിരുത്തലല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഭയപ്പാട് കാരണമാണ്. ഇക്കാര്യം പറഞ്ഞ രമേശ് ചെന്നിത്തലയോട്, ഹരിപ്പാട് സീറ്റിൽനിന്ന് രാജിവെച്ച് തെരഞ്ഞെടുപ്പ് നേരിടാമോയെന്ന കോടിയേരിയുടെ ആവശ്യം ബാലിശമാണ്. 

സംസ്ഥാനമൊട്ടുക്കും തെരഞ്ഞെടുപ്പ് വരുേമ്പാൾ രമേശും മത്സരിക്കും. സർക്കാർഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല. രാജിയില്ലെങ്കിൽ ജില്ലയിൽ ഇപ്പോൾ യു.ഡി.എഫ് നടത്തുന്ന സമരം സംസ്ഥാന വ്യാപകമാക്കുമെന്നും ഹസൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFbjdskerala newsmalayalam newsBJP
News Summary - MM Hassan- Kerala news
Next Story