Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വകാര്യ ബസ്...

സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാർ വലഞ്ഞു

text_fields
bookmark_border
സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാർ വലഞ്ഞു
cancel
camera_alt

സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരൂർ ബസ് സ്റ്റാൻഡ്

തിരൂർ: തിരൂർ നഗരസഭ ബസ് സ്റ്റാൻഡിലെ ശൗചാലയം തുറക്കാത്തതിനും റോഡുകളുടെ തകർച്ചക്കും നഗരത്തിലെ ഗതാഗത കുരുക്കിനും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ബസ് തൊഴിലാളികളുടെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു.

തിരൂരിൽ നിന്നും വിവിധ ഭാഗങ്ങളിലേക്കുള്ള മുഴുവൻ സ്വകാര്യ ബസുകളും സർവിസ് നടത്തിയില്ല.

യാത്രക്കാരെ സഹായിക്കാൻ കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്താത്തതും യാത്രക്കാർക്ക് ദുരിതമായി.

ഇതോടെ സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 15 ദിവസം മുമ്പ് തന്നെ സമര നോട്ടീസ് നൽകിയെങ്കിലും ചർച്ച നടത്താൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നും പൊലീസ് മാത്രമാണ് ചർച്ചക്ക് തയാറായതെന്നും സംയുക്ത ബസ് തൊഴിലാളി നേതാക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private bus strike
News Summary - Passengers flock to private bus strike
Next Story