Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോക്‌സഭ...

ലോക്‌സഭ തെരഞ്ഞെടുപ്പ്; കോട്ടയം ഒരുങ്ങി

text_fields
bookmark_border
kottayam
cancel

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് മണ്ഡലം സജ്ജമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും വരണാധികാരിയുമായ കലക്ടർ വി. വിഘ്നേശ്വരിയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കും വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 14 സ്ഥാനാർഥികളാണ് കോട്ടയം മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷന്മാരും 15 ട്രാൻസ്ജെൻഡറും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. മണ്ഡലത്തിൽ 1198 പോളിങ് സ്‌റ്റേഷനുകളാണുള്ളത്.

പോളിങ് സ്‌റ്റേഷനുകൾ നിയമസഭ മണ്ഡലം തിരിച്ച് ചുവടെ

പാലാ -176

കടുത്തുരുത്തി -179

വൈക്കം -159

ഏറ്റുമാനൂർ -165

കോട്ടയം -171

പുതുപ്പള്ളി -182

പിറവം -166

ചങ്ങനാശ്ശേരി (മാവേലിക്കര ലോക്‌സഭ മണ്ഡലം) -172

കാഞ്ഞിരപ്പള്ളി (പത്തനംതിട്ട ലോക്‌സഭ മണ്ഡലം) -181

പൂഞ്ഞാർ (പത്തനംതിട്ട ലോക്‌സഭ മണ്ഡലം) -179

പോളിങ് സാമഗ്രി വിതരണം നാളെ

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴാഴ്ച രാവിലെ എട്ടു മുതൽ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ ആരംഭിക്കും. 1198 വോട്ടിങ്-വി.വി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1468 ബാലറ്റ് യൂനിറ്റുകളും 1448 കൺട്രോൾ യൂനിറ്റുകളും 1535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ്.

പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥർ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 1881 വീതം പ്രിസൈഡിങ് ഓഫിസർമാരെയും ഫസ്റ്റ് പോളിങ് ഓഫിസർമാരെയും 3762 പോളിങ് ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ 159 സെക്ടറൽ ഓഫിസർമാരെ നിയോഗിച്ചു. ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് 24 മൈക്രോ ഒബ്സർവർമാരുണ്ട്.

81 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും

ജില്ലയിൽ 81 ബൂത്തുകൾ വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളായിരിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും ഒമ്പതു വീതം ബൂത്തുകളാണ് പൂർണമായി വനിതകൾ നിയന്ത്രിക്കുക. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫിസർമാർ നിയന്ത്രിക്കുന്ന ബൂത്തുകൾ ആയിരിക്കും. 39 വയസ്സിനു താഴെയുള്ള ഉദ്യോഗസ്ഥരായിരിക്കും ഇവിടെ പോളിങ് ജോലികൾ നിർവഹിക്കുക.

പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കാൻ 571 വാഹനങ്ങൾ

ജില്ലയിലെ വിവിധ ബൂത്തുകളിൽ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 571 വാഹനങ്ങൾ സജ്ജമാണ്. 153 ജീപ്പുകൾ, 151 ടെംപോ ട്രാവലർ, 64 മിനി ബസുകൾ, 203 ബസുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. സെക്ടറൽ ഓഫിസർമാർക്കായി 160 വാഹനങ്ങളും സജ്ജമാക്കി.

1173 ബൂത്തുകളിൽ വെബ്കാസ്റ്റിങ്

ജില്ലയിൽ മാവേലിക്കര, പത്തനംതിട്ട ലോക്സഭ മണ്ഡലങ്ങളിലേത് ഉൾപ്പെടെ 1564 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 1173 ബൂത്തിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മോക്‌പോളിങ് ആരംഭിക്കുന്നതു മുതൽ പോളിങ് അവസാനിച്ച് വോട്ടുയന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടി കലക്ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും.

തിരിച്ചറിയൽ കാർഡ് നിർബന്ധം

വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച രേഖകളും ഉപയോഗിക്കാം. താഴെപ്പറയുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം.

- ആധാർ കാർഡ്

- മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്

- ബാങ്ക്/പോസ്റ്റ് ഓഫിസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്

- തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷ സ്മാർട്ട് കാർഡ് -ഡ്രൈവിങ് ലൈസൻസ്

- പാൻകാർഡ്

- ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ(എൻ.പി.ആർ) രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ) നൽകിയ സ്മാർട്ട് കാർഡ്

- ഇന്ത്യൻ പാസ്പോർട്ട്

- ഫോട്ടോ പതിച്ച പെൻഷൻ രേഖ

- കേന്ദ്ര/സംസ്ഥാന/പൊതുമേഖല/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാർക്കു നൽകുന്ന സർവിസ് തിരിച്ചറിയൽ കാർഡ്

- എം.പി/എം.എൽ.എ/എം.എൽ.സി എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

- ഭാരത സർക്കാർ സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്

പരസ്യപ്രചാരണം

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പസ്യപ്രചാരണം പാടുള്ളൂ. ബുധനാഴ്ച വൈകീട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം.

മദ്യനിരോധനം

വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യനിരോധനം ഏർപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് ആറു മുതൽ ഏപ്രിൽ 26 വൈകീട്ട് ആറുവരെ ഡ്രൈഡേ പ്രഖ്യാപിച്ചു.

11,410 പേർ വീടുകളിൽ വോട്ട് ചെയ്തു

കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ ഏപ്രിൽ 22വരെ 11,410 പേർ വീടുകളിൽ വോട്ട് ചെയ്തു. 85 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസ്സ് പിന്നിട്ട 8791 പേരും ഭിന്നശേഷിക്കാരായ 2619 പേരുമാണ് വോട്ട് ചെയ്തത്. അവശ്യസർവിസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പിൽ 307 പേർ വോട്ടുചെയ്തു.

പോളിങ് സ്‌റ്റേഷനിലെ സൗകര്യം

ഭിന്നശേഷിക്കാർക്കും അവശരായവർക്കുമായി വീൽചെയർ സൗകര്യം

വോട്ട് രേഖപ്പെടുത്താൻ എത്തുന്നവർക്കൊപ്പമുള്ള കുട്ടികൾക്കായി ക്രഷ്

കുടിവെള്ളം

ജില്ലയിൽ 15,99,969 വോട്ടർമാർ

ജില്ലയിൽ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലായി 15,99,969 വോട്ടർമാരുണ്ട്. 8,23,655 സ്ത്രീകളും 7,76,298 പുരുഷന്മാരും 16 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 18-19 വയസ്സുള്ള 20836 വോട്ടർമാരുണ്ട്. 85 വയസ്സിനു മുകളിലുള്ള 20,910 വോട്ടർമാരും 15,034 ഭിന്നശേഷി വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 51.48 ശതമാനം സ്ത്രീകളും 48.52 ശതമാനം പുരുഷന്മാരുമാണ്. 2024 ജനുവരി 22ന് സംക്ഷിപ്ത വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം ജില്ലയിൽ 33,041 പേർ പുതുതായി വോട്ടർപട്ടികയിൽ പേരുചേർത്തു.

3923 പേർ ജില്ലയിലേക്കു പേരുമാറ്റി. കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ നിയമസഭ മണ്ഡലങ്ങൾ, മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ ചങ്ങനാശ്ശേരി നിയമസഭ മണ്ഡലം, പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭ മണ്ഡലങ്ങളും ജില്ലയിൽ ഉൾപ്പെടുന്നു. കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ പിറവം നിയമസഭ നിയോജക മണ്ഡലം എറണാകുളം ജില്ലയിലേതാണ്.

കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം നിയമസഭ മണ്ഡലം തിരിച്ച് (മൊത്തം വോട്ടർമാർ, ആൺ, പെൺ, ട്രാൻസ്‌ജെൻഡർ, മുതിർന്ന വോട്ടർമാർ, യുവ വോട്ടർമാർ, ഭിന്നശേഷി വോട്ടർമാർ എന്ന ക്രമത്തിൽ

പുതുപ്പള്ളി -179662, 87296, 92360, 6, 2169, 2398, 1702

കോട്ടയം -163830, 78726, 85103, 1, 2181, 1821, 1453

ഏറ്റുമാനൂർ - 168308, 81842, 86465, 1, 2641, 1884, 1781,

വൈക്കം -163469, 79207, 84259, 3, 1664, 1969, 1558

കടുത്തുരുത്തി -187350, 91062, 96286, 2, 2861,2306,1946

പാലാ -186153, 90082,96071, 0, 2835, 2782, 2108

പിറവം - 206051, 99287,106762, 2, 3426, 2538, 1468

ചങ്ങനാശ്ശേരി (മാവേലിക്കര) -172621, 82613, 90006, 2, 1815, 2266, 1167

കാഞ്ഞിരപ്പള്ളി (പത്തനംതിട്ട) -187898, 90990, 96907, 1, 2599, 2555, 1574

പൂഞ്ഞാർ (പത്തനംതിട്ട) -190678, 94480, 96198, 0, 2145, 2855, 1745

വോട്ടെണ്ണൽ ജൂൺ നാലിന്

വോട്ടെടുപ്പിനുശേഷം വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും നാട്ടകത്തെ കോട്ടയം ഗവ. കോളജിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. വാർത്തസമ്മേളനത്തിൽ ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ടി.എസ്. ജയശ്രീ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Kottayam
News Summary - Lok Sabha Elections; Kottayam is ready
Next Story