Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightമധ്യവയസ്കനെ...

മധ്യവയസ്കനെ പുഴയിൽ കാണാതായി

text_fields
bookmark_border
മധ്യവയസ്കനെ പുഴയിൽ കാണാതായി
cancel
camera_alt

പ്രതീകാത്മക ചിത്രം

ശ്രീകണ്ഠപുരം: മധ്യവയസ്കനെ കാണാതായ സംഭവത്തിൽ പുഴയിൽ തിരച്ചിൽ തുടങ്ങി. കാവുമ്പായിയിലെ വയറിങ് തൊഴിലാളി പുല്ലാഞ്ഞിയോട്ട് ഗിരീഷ് കുമാറിന് (53) വേണ്ടിയാണ് പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ തുടങ്ങിയത്. പുഴയുടെ ശ്രീകണ്ഠപുരം, ചെങ്ങളായി ഭാഗങ്ങളിലാണ് ശനിയാഴ്ച തിരച്ചിൽ നടത്തിയത്. ചെങ്ങളായി ഭാഗം വരെ തിരഞ്ഞെങ്കിലും കനത്ത മഴയുള്ളതിനാൽ കണ്ടെത്താനായില്ല. വൈകീട്ടോടെ തിരച്ചിൽ നിർത്തി.

വെള്ളിയാഴ്ച വൈകീട്ട് ശ്രീകണ്ഠപുരം കോട്ടൂർ പാലത്തിൽനിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി വ്യാപക പ്രചാരണമുണ്ടായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും ഇത് കണ്ടുവെന്ന് പറഞ്ഞയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇതോടെ ഇത് വ്യാജ പ്രചാരണമാണെന്നാണ് കരുതിയത്. എന്നാൽ, ശനിയാഴ്ച രാവിലെയാണ് ശ്രീകണ്ഠപുരം ടൗണിലെത്തിയ ഗിരീഷ് കുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഇതോടെ കേസെടുത്ത പൊലീസ് പുഴയിൽ ചാടിയെന്ന അഭ്യൂഹത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങുകയായിരുന്നു. ഞായറാഴ്ചയും തിരച്ചിൽ തുടരും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing in river
News Summary - The middle-aged man missing in river
Next Story