Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി കൂട്ടക്കൊല;...

കൂടത്തായി കൂട്ടക്കൊല; ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്നു വിധി

text_fields
bookmark_border
koodathai Jolly
cancel

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ മൂന്ന് കേസുകളിൽ ജാമ്യം തേടി മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) വിചാരണക്കോടതിയിൽ അപേക്ഷ നൽകി. അപേക്ഷകളിൽ വിചാരണനടക്കുന്ന ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും.

കൊല്ലപ്പെട്ട പൊന്നാമറ്റത്തിൽ ടോം തോമസ്, അന്നമ്മ, ആൽഫൈൻ, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ തെളിവുകൾക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷൻ ഹരജിയും വ്യാഴാഴ്ച വിധി പറയാൻ മാറ്റി. കൂട്ടക്കൊലക്കേസിൽ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിന്‍റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രിൽ ഒന്നിന് കേൾക്കാനും കോടതി തീരുമാനിച്ചു. ജോളി നൽകിയ ജാമ്യാപേക്ഷ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണൻ ശക്തമായി എതിർത്തു. അന്നമ്മ തോമസിനെ വധിെച്ചന്ന കേസിൽ ഹൈകോടതി നൽകിയ ജാമ്യം സുപ്രീംകോടതി സ്റ്റേചെയ്തതാണെന്നും മറ്റ് ജാമ്യാപേക്ഷകൾ ഹൈകോടതി നേരത്തേ തള്ളിയതാണെന്നുമായിരുന്നു സ്‍പെഷൽ പ്രോസിക്യൂട്ടറുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bail applicationKoodathai murderKoodathai MassacreJolly Joseph
News Summary - Koodathai Massacre Judgment today on Jolly Josephs bail application
Next Story