Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ കോഴ വിജിലൻസ്...

ബാർ കോഴ വിജിലൻസ് അന്വേഷിച്ചാൽ മതിയെന്ന് ഹൈകോടതി 

text_fields
bookmark_border
court_21
cancel

കൊച്ചി: മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർകോഴക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന അപ്പീൽ ഹരജി ഹൈകോടതി തള്ളി. വിജിലൻസ് അന്വേഷണം തുടരെട്ടയെന്ന് വിലയിരുത്തിയാണ് ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്. കേസിൽ വിജിലൻസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം കോടതി രേഖപ്പെടുത്തി.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെ ബി.ജെ.പി സംസ്ഥാന സമിതിയംഗം നോബിൾ മാത്യു നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ നേട്ടത്തിനാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചതെന്ന നിരീക്ഷണത്തോടെയായിരുന്നു സിംഗിൾബെഞ്ച് ഹരജി തള്ളിയത്. ഇൗ പരാമർശം ഡിവിഷൻബെഞ്ച് നീക്കി. മാണി മന്ത്രിയായിരിക്കെ ബാർ ലൈൻസ് പുതുക്കാൻ ബാർ ഉടമകളിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലായിരുന്നു കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtbar casekerala newsbar scam casemalayalam news
News Summary - High court on Bar Scam Case-Kerala News
Next Story