Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ കേസിൽ എൻ.െഎ.എ...

ഹാദിയ കേസിൽ എൻ.െഎ.എ റിപ്പോർട്ട് ഇനി പരിശോധിക്കാനില്ല –സുപ്രീംകോടതി

text_fields
bookmark_border
ഹാദിയ കേസിൽ എൻ.െഎ.എ റിപ്പോർട്ട് ഇനി പരിശോധിക്കാനില്ല –സുപ്രീംകോടതി
cancel

ന്യൂഡൽഹി: ഹാദിയ കേസിലെ നടപടികൾ അവസാനിപ്പിച്ച സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കിെല്ലന്ന് സുപ്രീംകോടതി. ഇതേതുടർന്ന് ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാൻ നൽകിയ കോടതിയലക്ഷ്യ ഹരജി പിൻവലിച്ചു. എൻ.െഎ.എ കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി വിക്രമനെതിരെ സമർപ്പിച്ച ഹരജിയാണ് ഷഫിൻ ജഹാെൻറ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ പിൻവലിച്ചത്.

ഹാദിയ കേസ് പരിഗണിക്കുന്നതിനിടയിൽ ഷഫിനും ഹാദിയയും തമ്മിൽ നടന്ന വിവാഹത്തിലേക്കു നയിച്ച കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലാകണം അന്വേഷണമെന്നും കോടതി പ്രേത്യകം വ്യക്തമാക്കിയെങ്കിലും അദ്ദേഹം അതിന് തയാറായില്ല. തുടർന്ന് അന്വേഷണവുമായി സ്വന്തം നിലക്ക് എൻ.െഎ.എ മുന്നോട്ടുപോയതിനെതിരെയാണ് ഡിവൈ.എസ്.പി വിക്രമനെതിരെ ഷഫിൻ ജഹാൻ കോടതിയലക്ഷ്യ ഹരജി നൽകിയത്.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ടെന്ന് എൻ.െഎ.എ ബോധിപ്പിച്ചു. എന്നാൽ, ഹാദിയ കേസ് സുപ്രീംകോടതി അവസാനിപ്പിച്ച സ്ഥിതിക്ക് ഇനി റിപ്പോർട്ട് തങ്ങൾ പരിശോധിക്കുന്നില്ലെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതേതുടർന്നാണ് ഹരജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിച്ചത്. സുപ്രീംകോടതി അതിനുള്ള അനുവാദവും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious conversionhadiya case
News Summary - Hadiya Case - Kerala news
Next Story