Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്:...

മുത്തലാഖ്: സുപ്രീംകോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ

text_fields
bookmark_border
മുത്തലാഖ്: സുപ്രീംകോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ
cancel
  • മുത്തലാഖ് വിശുദ്ധ ഖുർആൻ അധ്യാപനങ്ങളുടെയും ശരീഅത്ത് നിയമങ്ങളുടെയും ലംഘനമാണ്. 
  • മുത്തലാഖ് ക്ഷണികവും തിരിച്ചെടുക്കാൻ സാധിക്കാത്തതുമായതിനാൽ ദമ്പതികൾക്കിടയിൽ പിന്നീട് അനുരഞ്ജനത്തിനും സാധ്യതയില്ലാതാക്കുന്നു. 
  • തുല്യാവകാശത്തിനുള്ള ഭരണഘടനയുടെ 14ാം വകുപ്പിെൻറ ലംഘനമാണ്. 
  • വിവിധ ഇസ്ലാമിക രാജ്യങ്ങളിലെ വ്യക്തിനിയമങ്ങളിലെ മാറ്റങ്ങളും മറ്റും പരിശോധിച്ചശേഷം ആറുമാസത്തിനകം ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണം. 
  • നിയമ നിർമാണം നടക്കുന്നതുവരെ മുത്തലാഖിലൂടെ വിവാഹമോചനം സാധ്യമല്ല.
  • മുത്തലാഖ് സുന്നി മുസ്ലിംകൾക്കിടയിലുള്ളതും അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതുമാണ്. 
  • ലിംഗപരമായ തുല്യത ഉറപ്പുവരുത്താൻ നിയമനിർമാണം മാത്രമാണ് പോംവഴി. 
  • മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഖുർആനാണ് നിയമങ്ങളുടെ പ്രഥമ സ്രോതസ്സെന്നും ഏറ്റവും മുൻഗണന നൽകേണ്ടത് അതിനാണെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്. 
  • മുത്തലാഖ് വിശ്വാസത്തിെൻറ അവിഭാജ്യ ഘടകമാണെന്നും അവരുടെ വ്യക്തിനിയമത്തിെൻറ ഭാഗമാണെന്നുമുള്ള ചീഫ് ജസ്റ്റിസിെൻറ നിലപാടിനോട് യോജിക്കാൻ അങ്ങേയറ്റം പ്രയാസമാണെന്നും കുര്യൻ ജോസഫ്. 
  • ജസ്റ്റിസ് കുര്യൻ ജോസഫിെൻറ നിരീക്ഷണങ്ങളോട് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാനും യു.യു. ലളിതും യോജിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTalaq Verdictsupreme court
News Summary - Main Points of Supreme Court 's Talaq Verdict -India News
Next Story