Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായ്പ നിരക്കിൽ...

വായ്പ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

text_fields
bookmark_border
Reserve Bank of india-vacancy
cancel

മുംബൈ: അടിസ്ഥാന വായ്പ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പണനയം പ്രഖ്യാപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. ഇന്ത്യ കൂടുതൽ സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന പ്രതീക്ഷയും ആർ.ബി.ഐ മുന്നോട്ടുവെച്ചു. പണനയ സമിതി ഐകകണ്ഠ്യേനയാണ് റിപോ നിരക്ക് 6.6 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചത്.

ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപോ. ബാങ്കുകൾ അധിക പണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന എസ്.ഡി.എഫ് നിരക്ക് 6.25 ശതമാനമായും ബാങ്കുകൾക്ക് അടിയന്തര സാഹചര്യത്തിൽ റിസർവ് ബാങ്കിൽനിന്ന് വായ്പയെടുക്കാനുള്ള എം.എസ്.എഫ് നിരക്ക് 6.75 ശതമാനമായും തുടരും. ജി.ഡി.പി വളർച്ച അനുമാനം നേരത്തേ കണക്കാക്കിയ 6.5 ശതമാനത്തിൽനിന്ന് ഏഴു ശതമാനത്തിലേക്ക് ഉയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reserve bank of indialoan
News Summary - Change in loan rate Reserve Bank of India without coming
Next Story