Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് ഇടപാടിന് പണം കൈമാറിയാൽ കനത്ത പിഴ

text_fields
bookmark_border
മയക്കുമരുന്ന് ഇടപാടിന് പണം കൈമാറിയാൽ കനത്ത പിഴ
cancel

ദുബൈ: മയക്കുമരുന്ന് കടത്തിനായി പണമിടപാട് നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ. മയക്കുമരുന്നിനായി പണം നിക്ഷേപിക്കുകയോ കൈമാറ്റം നടത്തുകയോ ചെയ്താൽ 50,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും നേരിടേണ്ടിവരും.

സമൂഹ മാധ്യമങ്ങളിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ നിവാസികൾക്ക് കടുത്ത മുന്നറിയിപ്പ് നൽകിയത്. മയക്കുമരുന്ന് ഉപയോഗിക്കുകയോ കൈവശംവെക്കുകയോ ചെയ്യുന്നതിനായി വ്യക്തിപരമായോ മറ്റുള്ളവരിലൂടെയോ പണം അക്കൗണ്ടിൽ നിക്ഷേപിക്കുന്നതും കൈമാറ്റം ചെയ്യുന്നതും യു.എ.ഇ നിയമപ്രകാരം ശിക്ഷാർഹമാണ്.

മയക്കുമരുന്ന് വിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് 2021ൽ പാസാക്കിയ ഫെഡറൽ നിയമപ്രകാരം ജയിൽ ശിക്ഷയോടൊപ്പം 50,000 ദിർഹം പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money TransferDrugFine
News Summary - Fines for Money Transfer for Drug Dealing
Next Story