Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right47 അടി നീളമുള്ള...

47 അടി നീളമുള്ള കേക്ക് മുറിച്ച്  മാർസിൽ ദേശീയദിനാഘോഷം

text_fields
bookmark_border
47 അടി നീളമുള്ള കേക്ക് മുറിച്ച്  മാർസിൽ ദേശീയദിനാഘോഷം
cancel

മസ്കത്ത്: അൽ ഖൂദ് മാർസ് ഹൈപ്പർമാർക്കറ്റിൽ വർണാഭമായ ദേശീയ ദിനാഘോഷം നടന്നു. 47 അടി നീളമുള്ള, ആകർഷകമായി അലങ്കരിച്ച 125 കിലോ ഭാരമുള്ള കേക്ക് ആയിരുന്നു ആഘോഷപരിപാടികളുടെ പ്രധാന ആകർഷണം. അൽ സയ്യിദ് ആദിൽ മുർദസ് അഹമ്മദ് അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ മാർസ് ഇൻറർനാഷനൽ മാനേജിങ് ഡയറക്ടർ വി.ടി. വിനോദ് കേക്ക് മുറിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് ഡയറക്ടർ നവീജ് വിനോദ്, അഡ്മിനിസ്േട്രഷൻ ജനറൽ മാനേജർ സൈഫ് അൽ മാൽകി തുടങ്ങി മുതിർന്ന മാനേജ്മെൻറ് പ്രതിനിധികളും പരിപാടിയിൽ പെങ്കടുത്തു. പരിപാടിക്ക് ഉത്സവഛായ പകർന്ന് പരമ്പരാഗത ഒമാനിനൃത്തമടക്കം പരിപാടികളും ഒരുക്കിയിരുന്നു.

47 എന്ന തീം ആസ്പദമാക്കിയുള്ള ദേശീയദിന സ്പെഷൽ പ്രമോഷൻ പരിപാടികൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്. മികച്ച വിലനിലവാരവും ആകർഷകമായ ആനുകൂല്യങ്ങളും പ്രമോഷനെ വേറിട്ടതാക്കുകയും ചെയ്യുന്നു. കാഴ്ചപ്പാടുകളെ യാഥാർഥ്യത്തിലേക്ക് എത്തിച്ച മഹാനായ രാഷ്ട്രത്തലവന് അഭിവാദ്യമർപ്പിക്കുന്നതായി മാനേജിങ് ഡയറക്ടർ വി.ടി. വിനോദ് പറഞ്ഞു. വിവിധ ഒൗട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ ഒാഫറുകളുമായാണ് ദേശീയദിനം കൊണ്ടാടുന്നതെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ നവീജ് വിനോദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsnational day celebration
News Summary - national day celebration-oman-gulf news
Next Story