Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോക കേരളസഭ:...

ലോക കേരളസഭ: പ്രവാസികൾക്ക്  പ്രതീക്ഷ –വെൽഫെയർ കേരള

text_fields
bookmark_border

കുവൈത്ത് സിറ്റി: ലോക കേരള സഭയെന്ന പേരിൽ ആഗോള മലയാളികളുടെ കൂട്ടായ്മക്ക് രൂപം നൽകുന്നത് അഭിനന്ദനാർഹമാണെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് ഖലീൽ റഹ്മാൻ. ജനുവരി 12, 13 തീയതികളില്‍ പ്രഥമ ലോക കേരളസഭ ചേരാനുള്ള തീരുമാനം പ്രവാസി സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

 പ്രവാസികൾ അഭിമുഖീകരിക്കുന്ന ധാരാളം പ്രശ്നങ്ങൾ കാലതാമസം കൂടാതെ സർക്കാറിെൻറ മുന്നിൽ കൊണ്ടുവരാനും കേരളത്തിെൻറ വികസന പ്രവർത്തങ്ങൾ ത്വരിതപ്പെടുത്താനും ഇത്തരം സംരംഭങ്ങൾക്ക് സാധ്യമാകട്ടെ എന്നും  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതോടൊപ്പം, തന്നെ പ്രതിനിധികളുടെ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അവ്യക്തതകൾ സംവിധാനങ്ങളുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാർ സൂക്ഷ്മത പാലിച്ച് കുറ്റമറ്റ സംവിധാനമായി ലോക കേരള സഭയെ ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsloka kerala sabha
News Summary - loka kerala sabha-kuwait-gulf news
Next Story