Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉറവിടം...

ഉറവിടം വെളിപ്പെടുത്താത്ത പണം: പ്രതിക്ക് ആറുമാസം തടവും നാടുകടത്തലും

text_fields
bookmark_border
ഉറവിടം വെളിപ്പെടുത്താത്ത പണം: പ്രതിക്ക് ആറുമാസം തടവും നാടുകടത്തലും
cancel

മനാമ: ഉറവിടം വെളിപ്പെടുത്താത്ത പണവുമായി രാജ്യത്തേക്ക് കടന്നയാളെ ആറുമാസം തടവിനു ശേഷം നാടു കടത്താനും കോടതി വിധിച്ചു. എയർപോർട്ടിൽനിന്നും നാട്ടിലേക്ക് പോകുന്നയാളിൽനിന്ന് ദശലക്ഷം റിയാലാണ് കസ്റ്റംസ് വിഭാഗം കണ്ടെടുത്തത്.

പണത്തിന്‍റെ ഉറവിടം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ സാധിക്കാതിരുന്നതിനാൽ ഇയാളെ റിമാൻഡ് ചെയ്യുകയും കൈവശമുണ്ടായിരുന്ന പണം കണ്ടുകെട്ടുകയുംചെയ്തു. തന്‍റെ പക്കൽ പണമില്ലെന്നാണ് കസ്റ്റംസ് വിഭാഗത്തിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി വ്യക്തമാക്കിയത്. എന്നാൽ, യാത്രക്കാരന്‍റെ ബാഗിൽനിന്നും പണം കണ്ടെത്തിയതോടെ ഏഷ്യൻ വംശജനായ ഇയാൾ പരുങ്ങലിലാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyDeportationImprisonment
News Summary - Six months imprisonment and deportation
Next Story