ഇദ്ദ് അൽ ശർഖി ദക്ഷിണ-ഉത്തര എണ്ണപ്പാടങ്ങൾ ക്യു.പി ഏറ്റെടുത്തു

ദോഹ: ഇദ്ദ് അൽ ശർഖിലെ ദക്ഷിണ-ഉത്തര എണ്ണപ്പാടങ്ങളുടെ പ്രവർത്തന ചുമതല തങ്ങൾ ഏറ്റെടുത്തതായി ഖത്തർ പെേട്രാളിയം പ്രസ്താവനയിൽ അറിയിച്ചു.
ഓക്സിഡെൻറൽ പെേട്രാളിയം ഖത്തർ ലിമിറ്റഡുമായുള്ള വികസന, ഉൽപാദന പങ്കാളിത്ത കരാറിെൻറ കാലാവധി കഴിഞ്ഞ മുറക്കാണ് രണ്ട് ഓയിൽ ഫീൽഡുകളുടെയും അധികാര-പ്രവർത്തന ചുമതല ഖത്തർ പെേട്രാളിയം ഏറ്റെടുത്തിരിക്കുന്നത്.നോർത്ത് ഡോം ഫീൽഡിലെ പങ്കാളിത്ത കരാറിെൻറ കാലാവധി കഴിയുന്നതോടെ ഇതിെൻറ പ്രവർത്തന ചുമതല ഖത്തർ പെേട്രാളിയം ഏറ്റെടുക്കുമെന്ന് കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

അതോടൊപ്പം തന്നെ ഓക്സിഡെൻറൽ പെേട്രാളിയം ഖത്തർ ലിമിറ്റഡിലെ എല്ലാ ജീവനക്കാർക്കും തൊഴിൽ അവസരവും ഖത്തർ പെേട്രാളിയം മുന്നോട്ടുവെച്ചിരുന്നു. നോർത്ത് ഡോം ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സൗത്ത് ഡോം ഫീൽഡും ഖത്തർ പെേട്രാളിയത്തിന് കൈമാറുമെന്ന കരാറിൽ ക്യൂപിയും ഒാക്സിയും എത്തിച്ചേർന്നിരുന്നു. ഓക്സിയിൽ നിന്നുള്ള പുതിയ ജീവനക്കാരെ ഖത്തർ പെേട്രാളിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറും സി.ഇ.ഒയും ഉൗർജ സഹമന്ത്രിയുമായ സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.