തിരുവനന്തപുരം: വിവിധ മേഖലകൾക്കായി ആരംഭിച്ച നാല് മിഷനുകൾ ഒറ്റ പദ്ധതിയാക്കി മുഖ്യമന്ത്രിക്ക് കീഴിലാക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. മിഷനുകൾക്ക് പകരം 'നവകേരളം കര്‍മപദ്ധതി രണ്ട്' എന്നാകും അറിയപ്പെടുക. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടത് 'വിദ്യാകിരണം' എന്നും അറിയപ്പെടും. നവകേരള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന കരട് മാര്‍ഗരേഖക്കും മന്ത്രിസഭയോഗം അംഗീകാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.