തൊടുപുഴ: ഇടുക്കി ജില്ലയിലെ എല്ലാവിധ വിനോദസഞ്ചാരവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ച് കലക്ടർ ഉത്തരവായി. ശക്തമായ മഴയെത്തുടർന്ന് മൂന്നാർ ഉൾപ്പെടെ മേഖലകളിൽ തുടർച്ചയായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. പ്രതികൂല കാലാവസ്ഥയിലും അവധി ദിവസങ്ങളിലടക്കം നിരവധി സഞ്ചാരികൾ വിവിധ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. നിരോധനം ജില്ല അതിർത്തികളിൽ ഉൾപ്പെടെ കർശനമായി നടപ്പാക്കാൻ ജില്ല പൊലീസ് മേധാവി, ആർ.ടി.ഒ എന്നിവർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.