വേൾഡ് മലയാളി ഫെഡറേഷെൻറ ഗ്ലോബൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നൗഷാദ് ആലുവക്ക് റിയാദ് ടാക്കീസ്

സ്വീകരണം നൽകിയപ്പോൾ

റിയാദ് ടാക്കീസ് നൗഷാദ് ആലുവക്ക് സ്വീകരണം നൽകി

റിയാദ്: വേൾഡ് മലയാളി ഫെഡറേഷെൻറ ഗ്ലോബൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റിയാദ് ടാക്കീസ് മുൻ പ്രസിഡൻറും ഉപദേശകസമിതി അംഗവും റിയാദിലെ സാമൂഹികപ്രവർത്തകനുമായ നൗഷാദ് ആലുവക്ക് റിയാദ് ടാക്കീസ് അംഗങ്ങൾ സ്വീകരണം നൽകി. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ പ്രസിഡൻറ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി അലി ആലുവ, ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ്, കോഓഡിനേറ്റർ ഷൈജു പച്ച, വൈസ് പ്രസിഡൻറ് ഷമീർ കല്ലിങ്കൽ, ട്രഷറർ അനസ് വള്ളികുന്നം, ജോ. സെക്രട്ടറിമാരായ ഫൈസൽ കൊച്ചു, വരുൺ കണ്ണൂർ, പി.ആർ.ഒ റിജോഷ് കടലുണ്ടി, മീഡിയ കൺവീനർ സുനിൽ ബാബു എടവണ്ണ, അൻവർ സാദാത്, ഐ.ടി കൺവീനർ ഇ.കെ. ലുബൈബ്ബ്‌, എക്സിക്യൂട്ടീവ് അംഗങ്ങളായ സജീർ സമദ്, ജോസ് കടമ്പനാട്, സിജോ മാവേലിക്കര, കബീർ പട്ടാമ്പി, സോണി ജോസഫ്, നാസർ അൽഹൈർ, നബീൽ ഷാ, ഷൈജു തോമസ്, ഷിജു ബഷീർ, പ്രദീപ്, നിസാർ പള്ളിക്കശേരി, ഷിജു ബഷീർ, എൽദോ വയനാട്, സാജിദ് നൂറനാട്, ബാലഗോപാലൻ, മഹേഷ് ജയ്, ജംഷാദ് എന്നിവർ സംസാരിച്ചു.

റിയാദ് ടാക്കീസ് നൗഷാദ് ആലുവക്ക് സ്വീകരണം നൽകിറിയാദ് ടാക്കീസ് നൗഷാദ് ആലുവക്ക് സ്വീകരണം നൽകിസെക്രട്ടറി ഹരി കായംകുളം സ്വാഗതവും നൗഷാദ് ആലുവ നന്ദിയും പറഞ്ഞു. ബാങ്കോക്കിൽ നടന്ന നാലാമത് ഗ്ലോബൽ കൺവെൻഷനിലാണ് സൗദിയിൽ നിന്നുള്ള പ്രതിനിധിയായ നൗഷാദിനെ 164 രാജ്യങ്ങളിൽ സാന്നിധ്യമുള്ള മലയാളി കൂട്ടായ്മയുടെ ഗ്ലോബൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

Tags:    
News Summary - Reception to Naushad Aluwa by Riyad Talkies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.