ഇന്നുമുതൽ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്

ദോഹ: ആഗസ്റ്റ് ഒന്നുമുതല്‍ ഖത്തറിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. ഇന്നു മുതല്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.80 റിയാലും സൂപ്പര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 1.90 റിയാല്‍ വീതവുമാണ് വില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോളിെൻറ വിലയില്‍ പത്തു ദിര്‍ഹമിെൻറയും സൂപ്പര്‍ പെട്രോളിെൻറ വിലയില്‍ 15 ദിര്‍ഹമിെൻറയും വര്‍ധനവുണ്ടായിട്ടുണ്ട്. ജൂലൈയില്‍ പ്രീമിയം ലിറ്ററിന് 1.70 റിയാലും സൂപ്പറിന് 1.75 റിയാലുമായിരുന്നു വില. ഡീസലിന് ജൂലൈയെ അപേക്ഷിച്ച് അഞ്ച് ദിര്‍ഹമിെൻറ വര്‍ധനവാണുണ്ടായത്.

ജൂലൈയില്‍ ഡീസലിന് 1.85 റിയാലായിരുന്നു ലിറ്ററിന് വില. 2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ ആദ്യം വിലനിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു.
1.40 റിയാല്‍ ആയിരുന്നു ഡീസലിെൻറ വില. ഈ കാലയളവില്‍ പ്രീമിയം, സൂപ്പര്‍ പെട്രോളിെൻറ വിലയില്‍ 60 ദിര്‍ഹമിെൻറയും ഡീസലിെൻറ വിലയില്‍ 50 ദിര്‍ഹമിെൻറയും വര്‍ധനവാണുണ്ടായത്.

Tags:    
News Summary - petrol price-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.