ദോഹ: ഫലസ്തീന്‍-ഇസ്രയേല്‍ വിഷയങ്ങള്‍ നീതിക്കും സമാധാനത്തിനും നിരക്കുന്ന തരത്തില്‍ മാത്രമേ താന്‍ കൈകാര്യം ചെയ്യുകയുള്ളൂവെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് റൊണാള്‍ഡ് ട്രംപ്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങള്‍ക്കടിയില്‍ ബന്ധം കൂടുതല്‍ ഊഷ്മളം ആകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അമീറിന് ഉറപ്പ് നല്‍കി. പ്രസിഡന്‍റായി തൊഞ്ഞെടുക്കപ്പെട്ട ട്രംപിന് അമീര്‍ എല്ലാ ആശംസകളും നേര്‍ന്നു. തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ട്രംപ് ഫലസ്തീന്‍ വിഷയത്തില്‍ തന്‍െറ പ്രതികരണം അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.