ന്യൂഡല്‍ഹി: ഇന്‍റര്‍പോള്‍ തന്നെ അറസ്റ്റ് ചെയ്തിട്ടില്ളെന്ന് നഴ്സിംഗ് റിക്രൂട്ട് മെന്‍റ് തട്ടിപ്പുകേസ് പ്രതി ഉതുപ്പ് വര്‍ഗീസ്. പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സിനെ കുടുക്കാന്‍ സി.ബി.ഐ തന്നെ കരുവാക്കുക്കുകയായിരുന്നുവെന്ന് ഉതുപ്പ് വര്‍ഗീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.എ.ഇയിലെ നിയമസംവിധാനം വഴി ഇന്‍റര്‍പോളില്‍ നേരിട്ട് ഹാജരായി അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.
ഇപ്പോഴും നിലവിലുള്ള വാട്സ് ആപ്പ് അക്കൗണ്ടിലൂടെ ഉതുപ്പ് മാധ്യമപ്രവര്‍ത്തകരുമായി സംഭാഷണം നടത്തി. തനിക്കെതിരെ സി.ബി.ഐ വഞ്ചനാക്കുറ്റം ചുമത്തിയത് നിയമവിരുദ്ധമാണ്. ഒളിവില്‍ പോയതല്ളെന്നും കുവൈത്തിലത്തെിച്ച നഴ്സുമാര്‍ക്ക് ജോലിക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാകുയായിരുന്നുവെന്നുമാണ് ഉതുപ്പിന്‍െറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.