54,000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പരപ്പനങ്ങാടി: ട്രെയിൻ മാർഗമെത്തിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാഗേഷിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ തിരൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, തിരൂർ എക്‌സൈസ് സർക്കിൾ ഓഫിസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. മൂന്ന്‌ വലിയ ചാക്കുകളിലായി 54,000 പാക്കറ്റ് ‘പാൻരാജ്’ എന്ന പുകയില ഉൽപന്നമാണ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നാണ് പാർസലെത്തിയത്. അയച്ചവരെ കുറിച്ച് വിവരം ലഭിച്ചതായി എക്‌സൈസ് സി.ഐ എം. രാഗേഷ് പറഞ്ഞു. എേട്ടാളം ചാക്കാണ് എത്താനുള്ളത്. എത്തിയ മൂന്നെണ്ണമാണ് സംഘം പിടികൂടിയത്. തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വേലായുധൻ, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ ദേവദാസൻ, പ്രിവൻറിവ് ഓഫിസർമാരായ കെ.എസ്. സുർജിത്ത്, സുധീർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ അജു, അരവിന്ദൻ, മിൻഹാജ്, ചന്ദ്രമോഹൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.