തിരുവനന്തപുരം: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കോടതി പൊലീസുദ്യോഗസ്ഥര്‍ക്ക് ശിക്ഷവിധിച്ചത് കേരളത്തില്‍ തുടര്‍ന്നുവരുന്ന പൊലീസ് രാജിനുള്ള ശിക്ഷയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. സ്വന്തം മകെൻറ മരണത്തിന് നീതിതേടിയ പ്രഭാവതിയമ്മയുടെ 13 വര്‍ഷത്തെ പോരാട്ടത്തിെൻറ വിജയംകൂടിയാണ് ശിക്ഷാവിധി. പൊലീസില്‍ ക്രിമിനലുകള്‍ പെരുകുന്നത് കൃത്യമായ നിയമനടപടികളോ ശിക്ഷാവിധികളോ ഉണ്ടാകാത്തതുകൊണ്ടാണ്. വിനായകെൻറതും ശ്രീജിത്തിെൻറതും അടക്കം പൊലീസ് കൊലകളില്‍ കൂടുതല്‍ ജാഗ്രതയോടെ നിയമ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.