എൻ.െഎ.എ കോടതിയിലും ഇനി എ.എസ്.ജി ഹാജരാകും

െകാച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ എൻ.ഐ.എക്കുവേണ്ടി അസി. സോളിസിറ്റർ ജനറൽ തന്നെ നേരിട്ട് ഹാജരാകും. കേന്ദ്ര സർക്കാറിെൻറ പ്രത്യേക നിർദേശപ്രകാരമാണ് സംസ്ഥാനത്തെ കേന്ദ്ര സർക്കാറിെൻറ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥനെന്ന നിലയിൽ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ എൻ.ഐ.എ കോടതിയിലടക്കം ഹാജരാകുന്നത്. 

നിലവിൽ ബന്ധപ്പെട്ട പ്രോസിക്യൂട്ടറാണ് ഈ കേസുകളിൽ എൻ.െഎ.എയെ പ്രതിനിധാനം ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സന്ദീപിെൻറയും ജാമ്യഹരജി ബുധനാഴ്ച പ്രത്യേക കോടതിയുടെ പരിഗണനക്കെത്തുേമ്പാഴും എൻ.ഐ.എക്കുവേണ്ടി എ.എസ്.ജിയാകും കോടതിയിൽ ഹാജരാകുക.

Tags:    
News Summary - nia-court-asg-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.