വിൻസെന്റ്

വാറണ്ട് കേസ് പ്രതി പൊലീസുകാരെ ആക്രമിച്ചു

മംഗലപുരം: വാറണ്ട് കേസിലെ പ്രതിയുടെ ആക്രമണത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്. നിരവധി കേസിലെ പ്രതിയായ കൈലാത്തുകോണം കൂത്താങ്കൽ വീട്ടിൽ വിൻസെന്റാണ് (36) ആക്രമിച്ചത്. ബുധനാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് സംഭവം. വിൻസെന്റിനെ അറസ്റ്റ് ചെയ്തശേഷം മെഡിക്കൽ എടുക്കാനായി കൊണ്ടുപോകുമ്പോഴാണ് എസ്.ഐ ഉൾപ്പെടെ പൊലീസുകാരെ പിടിച്ചുതള്ളി സിവിൽ ഓഫിസർമാരായ ഷിജു, മനു എന്നിവരെ കൈവിലങ്ങ് ഉപയോഗിച്ച് ആക്രമിച്ചത്.

ഷിജുവിന് കൈക്ക് പൊട്ടലും മനുവിന് കൈയിൽ ചതവുമുണ്ട്. വിൻസെന്റ് നിരവധി അടിപിടി കേസുകളിലെ പ്രതിയും നേരത്തേ ആറ്റിങ്ങൽ സ്റ്റേഷനിലെ പൊലീസുകാരെ അക്രമിച്ച കേസിലെ പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

Tags:    
News Summary - In the warrant case the accused attacked the policemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.