പ്രതി അലി

വനിത പൊലീസിനെ വാറന്റ് പ്രതി മർദിച്ചു

ചെറുതുരുത്തി: വനിത പൊലീസിനെ വാറന്റ് പ്രതി മർദിച്ചു. ബുധനാഴ്ച വൈകീട്ട് പ്രതിയെ അന്വേഷിച്ച് വനിത പൊലീസും മകനും ചെറുതുരുത്തിയിലെ പ്രതിയുടെ സ്ഥാപനത്തിൽ എത്തിയപ്പോഴാണ് ജനങ്ങൾ കാൺകെ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സീനിയർ വനിത പൊലീസ് ഓഫിസറെയും സ്കൂൾ വിദ്യാർഥിയായ മകനെയും പ്രതി മർദിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വാറന്റ് കേസിൽ പ്രതിയായ ചെറുതുരുത്തി പുതുശ്ശേരി അലിയെ (46) റിമാൻഡ്‌ ചെയ്തു. മർദനത്തിനും മാനഹാനി വരുത്തിയതിനും ചെറുതുരുത്തി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - A woman police officer was attacked by the warrant accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.