കൊടുങ്ങല്ലൂർ: കേരള സർക്കാർ ബജറ്റിൽ ഭിന്നശേഷിക്കാരെ പൂർണമായി അവഗണിച്ചെന്ന് ആക്ഷേപം. കൂടുതൽ കരുതലും സംരക്ഷണവും ആവശ്യമുള്ള ഭിന്നശേഷിക്കാർക്കായി കാര്യമായ ഒരു തുകയും നീക്കിവെക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഭിന്നശേഷിക്കാർ മുന്നോട്ടു വന്നു. സമൂഹിക ക്ഷേമ പെൻഷനുകൾ 2500 രൂപയായി ഉയർത്തുമെന്ന വാഗ്ദാനത്തിലേക്ക് ചെറിയ ചുവടുവെക്കാൻ പോലും സർക്കാർ തയാറായിട്ടില്ല. ഭിന്നശേഷിക്കാരുടെ ശക്തമായ പ്രതിഷേധത്തിന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ല്യു.ആർ.എഫ്) ആഹ്വാനം ചെയ്യുന്നതായി സംസ്ഥാന ഭാരവാഹികളായ ഡോ. ലൈസ് ബിൻ മുഹമ്മദ്, രാജീവ് പള്ളുരുത്തി, പി.ബി. സക്കീർ ഹുസൈൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.