പാലക്കാട് ജില്ലയിൽ കനത്ത മഴ; പല സ്ഥലങ്ങളിലും വെള്ളക്കെട്ട്

പാലക്കാട്: ചൊവ്വാഴ്ച രാത്രി മുതൽ ജില്ലയിൽ കനത്ത മഴ. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപെട്ടു. ബുധനാഴ്ചയും മഴ തുടരുകയാണ്. കനത്തമഴയിൽ വൻനാശനഷ്‍ടമുണ്ടായി. പ്രദർശിനി ജങ്ഷൻ, റോബിൻസൺ റോഡ്, ബി.എസ്.എൻ.എൽ പരിസരം, മാർക്കറ്റ് റോഡ് എന്നീ സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി. വ്യാപകമായി കൃഷി നാശമുണ്ടായി. നിരവധി മരങ്ങൾ നിലംപൊത്തി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. റോഡുകളിൽ ഗതാഗതം തടസ്സുമുണ്ടായി. വെള്ളം കയറിയതിനാൽ താഴ്ന്ന പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഇടിമിന്നലിൽ നിരവധി വൈദ്യുത ഉപകരണങ്ങൾ നശിച്ചതായി പരാതിയുണ്ട്.

Tags:    
News Summary - Heavy rain in Palakkad district; Waterlogging in many places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.