ആനക്കര: പന്നിയൂര്‍ വരാഹമൂര്‍ത്തീ ഭൂമിദേവി ക്ഷേത്രത്തില്‍ 2022ലെ വരാഹ ജയന്തി ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 12 മുതല്‍ 22 വരെ നടക്കുന്ന മഹാരുദ്ര യജ്ഞത്തിന് തിരി തെളിഞ്ഞു. രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കല്‍പ്പുഴ ശങ്കരന്‍ നമ്പൂതിരിപ്പാടിൻെറ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായി. ശിവക്ഷേത്രത്തിന് സമീപം തയാറാക്കിയ യജ്ഞശാലയില്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ചു. ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ ആര്‍.എസ്. രാജേഷ്, ക്ഷേത്ര ജീര്‍ണോദ്ധാരണ കമ്മിറ്റി പ്രസിഡൻറ് യു.പി. ശ്രീധരന്‍നായര്‍, സെക്രട്ടറി കെ. വാസുദേവന്‍, ഇഞ്ചിപ്പള്ളി ശങ്കരന്‍നമ്പൂതിരി, സി.കെ. ശശി പച്ചാട്ടിരി, കോഓഡിനേറ്റര്‍ പ്രസാദ് പന്നിയൂര്‍, വി.പി. മുരളി, യു.പി. ഹരിനന്ദനന്‍, വീരമണി, വിജയന്‍, പ്രവീണ്‍, ജോയന്‍, സ്മിത മുരളി, സുചിത്ര എന്നിവര്‍ സംബന്ധിച്ചു. Pew snk(പന്നിയൂര്‍ 28 ) (പന്നിയൂര്‍ മഹാരുദ്ര യജ്ഞത്തിന് തുടക്കംകുറിച്ച് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സംസാരിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.