മലപ്പുറം: വൻ ദുരന്തത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കോഴിക്കോട് വിമാനത്താവളം പ്രവർത്തനസജ്ജമായി. വിമാനസർവിസ് സാധാരണ നിലയിൽ പുനരാരംഭിച്ചതായി എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസ റാവു അറിയിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മുതൽ 11.30 വരെ ആഭ്യന്തര വിമാനങ്ങൾ എത്തി. അന്താരാഷ്ട്ര സർവിസുകളും പുനരാരംഭിച്ചു. ഉച്ചയോടെ അഞ്ച് സർവിസുകൾ നടത്തി. ഉച്ചക്ക് മൂന്ന് ആഭ്യന്തര വിമാനങ്ങളും സർവിസ് നടത്തി. കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിയടക്കമുള്ളവർ പ്രത്യേക വിമാനങ്ങളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.